യുവദന്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ‌
യുവദന്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ‌
Sunday, September 29, 2024 1:49 AM IST
നെടുന്പാശേരി: പാറക്കടവ് പഞ്ചായത്തിലെ പുളിയനത്ത് യുവദന്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ ക‌ണ്ടെത്തി. പൊള്ളലേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരുടെ നാലു വയസുള്ള മകൻ ഇന്നലെ രാത്രിയോടെയും മരിച്ചു.

പാറക്കടവ് പുളിയനം വെളിയത്ത് വീട്ടിൽ സനൽ (42), ഭാര്യ സുമി (35), മകൻ ആഷ്തിക് എന്നിവരാണു മരിച്ചത്. മക്കളായ അശ്വതി(11)നെയും ആഷ്തികിനെയും പൊള്ളലേറ്റനിലയിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സാരമായി പൊള്ളലേറ്റ ആഷ്തികിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അശ്വതിനെ ഇന്നലെ രാവിലെതന്നെ ഡിസ്ചാർജ് ചെയ്തു.

ഇന്നലെ പുലർച്ചെ 12.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ഭർത്താവിനെ കിടപ്പുമുറിയിലെ ഉത്തരത്തിൽ തൂങ്ങി മരിച്ചനിലയിലും ഭാര്യയെ പാചകവാതക സിലിണ്ടറിൽനിന്നു തീ പടർന്ന് പൊള്ളലേറ്റ് മരിച്ചനിലയിലുമാണ് കണ്ടെത്തിയത്.

സാന്പത്തിക ബാധ്യതയാണു ആത്മഹത്യയ്ക്കിടയാക്കിയതെന്നാണു സൂചന. അർധരാത്രി കുട്ടികളുടെ കരച്ചിൽ കേട്ട് സമീപത്തു താമസിക്കുന്ന സിജോ ജോസിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് ‌അകത്തു കടന്നപ്പോഴാ‌ണ് സനലിന്‍റെയും സുമയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

വാതിൽ തുറന്നതോടെ കുട്ടികൾ പുറത്തേക്ക് ‌‌‌‌‌‌‌‌‌ഓ‌‌ടി‌‌‌യിറങ്ങി. ആഷ്തിക് ഗുരുതരമായി പൊള്ളലേറ്റ് അവശനിലയിലായിരുന്നു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ ആഷ്തികിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.


സനലും സുമിയും ആത്മഹത്യയ്ക്കു തയാറെടുത്തുവെന്നാണ് അറിയുന്നത്. കട്ടിലിൽ മണ്ണെണ്ണ ഒഴിച്ചതായി സൂചനയുണ്ട്. മുറിയിൽനിന്നു വിഷം കലർത്തിയ ഐസ്ക്രീമും പോലീസ് കണ്ടെടുത്തു. കുട്ടികൾ ഉറങ്ങിയശേഷം കുട്ടികളോടൊപ്പം കിടപ്പുമുറിയിൽ പാചകവാതക സിലിണ്ടർ കൊണ്ടുവന്ന് തുറന്ന ശേഷം തീകൊളുത്തിയാകാം ആത്മഹത്യ ചെയ്തതെന്നാണു പ്രാഥമിക നിഗമനം.

അല്പം മാറിക്കിടന്നതുകൊണ്ടാകാം അശ്വതിന് കൂടുതൽ പൊള്ളലേൽക്കാതിരുന്നത്. സമീപവാസികൾ നടത്തിയ രക്ഷാപ്രവർത്തനം ഫലം കാണാതെ വന്നതോടെ അങ്കമാലി അഗ്‌നി രക്ഷാസേനയെത്തിയാണ് തീയണച്ചത്. കാലടി ആശ്രമം സ്കൂളിലെ ആറും ഒന്നും ക്ലാസ് വിദ്യാർഥികളാണ് മക്കൾ. സനലും സുമിയും തുറവൂരിൽ അക്ഷയകേന്ദ്രം നടത്തുകയായിരുന്നു.

രാവിലെ മക്കളോടൊപ്പം പോയാൽ രാത്രിയിലാണു മടങ്ങിവരുന്നത്. അതിനാൽ നാട്ടുകാരുമായി കൂടുതൽ അടുപ്പമുണ്ടായിരുന്നില്ല. ബന്ധുക്കളുമായി സ്വത്ത് തർക്കത്തിലും മറ്റും അകന്നുകഴിയുകയുമായിരുന്നു.

വിശദമായ വിവരങ്ങൾ സൂചിപ്പിച്ച ആത്മഹത്യാക്കുറിപ്പും മുറിയിൽനിന്ന് പോലീസ് കണ്ടെടുത്തു. സംഭവസ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി.

ഇൻക്വസ്റ്റ് നടപടികൾ ഉച്ചയോടെ പൂർത്തിയാക്കിയശേഷം ദന്പതികളുടെ മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.