മത്സ്യത്തൊഴിലാളികൾ ജീവൻരക്ഷാ ഉപകരണങ്ങൾ ധരിക്കാത്തത് അപകടമരണങ്ങൾ വർധിപ്പിക്കുന്നു: മന്ത്രി
മത്സ്യത്തൊഴിലാളികൾ ജീവൻരക്ഷാ ഉപകരണങ്ങൾ  ധരിക്കാത്തത് അപകടമരണങ്ങൾ വർധിപ്പിക്കുന്നു: മന്ത്രി
Wednesday, June 26, 2024 1:43 AM IST
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾ ജീവൻരക്ഷാ ഉപകരണങ്ങൾ ധരിക്കുന്നതിൽ വീഴ്ചവരുത്തുന്നത് അപകടമരണങ്ങൾ വർധിപ്പിക്കുന്നതായി മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കു വലിയ പ്രാധാന്യമാണു സർക്കാർ നൽകുന്നത്.

നാൽപ്പതിനായിരം ലൈഫ് ജാക്കറ്റുകളും 2000 ലൈഫ് ബോയകളും വിതരണം ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ അപകടമുണ്ടാവുന്നതു മത്സ്യബന്ധനത്തിനു പോകുന്പോഴും തിരികെ വരുന്പോഴുമാണ്. ഈ സമയത്തു തൊഴിലാളികൾ സുരക്ഷാ ജാക്കറ്റുകൾ ഉപയോഗിക്കാറില്ല. യാനങ്ങൾ രജിസ്റ്റർ ചെയ്യുന്പോൾ സുരക്ഷാ ഉപകരണങ്ങൾ നിർബന്ധ ഉപാധിയാണ്. എന്നാൽ മത്സ്യബന്ധനത്തിനു പോകുന്പോൾ ഇവ കൊണ്ടുപോകാറില്ലെന്നും മന്ത്രി പറഞ്ഞു.

ജീവൻരക്ഷാ ഉപകരണങ്ങളെ സംബന്ധിച്ചു ബോധവത്കരണം വ്യാപിപ്പിക്കും. ഇതിനായി ലഘുലേഖകളും വീഡിയോകളും ഉൾപ്പെടുത്തിയ ബോധവത്കരണം പ്രാദേശികതലത്തിൽ നടത്തും. ഇൻഷ്വറൻസ് എടുക്കുന്നതിലും മത്സ്യത്തൊഴിലാളികൾ താത്പര്യം കാണിക്കുന്നില്ല. ഫിഷറീസും മത്സ്യഫെഡുമായി 20 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ മത്സ്യത്തൊഴിലാളികൾക്കു നൽകുന്നുണ്ടെങ്കിലും പലരും അംഗത്വമെടുക്കുന്നില്ല.

മത്സ്യഫെഡ് പ്രീമിയമായി 500 രൂപ ഈടാക്കിയാണ് 10 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് നടപ്പാക്കുന്നത്. ഈ പ്രീമിയം തുക ഒഴിവാക്കുന്ന കാര്യം ആലോചിക്കുന്നു. ഏഴു വർഷത്തിനിടെ വിവിധ ധനസഹായപദ്ധതിയിൽ 12000 കോടി നൽകി. തീരദേശത്തു മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കിയ തീരസദസിൽ 25150 പരാതി ലഭിച്ചു. ഇതിൽ 24785 എണ്ണം പരിഹരിച്ചു, ബാക്കി വിവിധ വകുപ്പുകൾക്കു കൈമാറിയെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.


12,830 മത്സ്യത്തൊഴിലാളികൾക്കു വീടു നൽകി

തിരുവനന്തപുരം: 2016 മുതൽ ഇതുവരെ ലൈഫ്, പുനർഗേഹം പദ്ധതി പ്രകാരം 12830 മത്സ്യത്തൊഴിലാളികൾക്കു വീടുകൾ നൽകിയെന്നു മന്ത്രി സജി ചെറിയാൻ. ഫിഷറീസ് പുനർഗേഹം പദ്ധതിപ്രകാരം 4295 വീടുകളാണ് 2021 വരെ കൈമാറിയത്.

ഇതിനു പുറമേ 1100 ഫ്ളാറ്റുകളുടെ നിർമാണം പൂർത്തിയായി താക്കോൽ കൈമാറുന്ന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സ്കോളർഷിപ്പിൽ കുടിശികയുണ്ട്. അത് ഉടൻ കൊടുത്തുതീർക്കും.

മത്സ്യത്തൊഴിലാളി മേഖലയിൽ യുഡിഎഫ് സർക്കാർ ചെയ്തതിന്‍റെ 50 ഇരട്ടി എൽഡിഎഫ് സർക്കാർ നൽകിയതുകൊണ്ടാണ് ഈ ബുദ്ധിമുട്ടുണ്ടായത്. വിദ്യാതീരം പദ്ധതിപ്രകാരം ഈ വിഭാഗത്തിൽനിന്ന് 86 ഡോക്‌ടർമാർ ഉണ്ടായെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.