ഗവർണറുടെ നടപടി സ്റ്റേ ചെയ്തു
ഗവർണറുടെ നടപടി സ്റ്റേ ചെയ്തു
Saturday, July 20, 2024 2:12 AM IST
കൊച്ചി: കേരള, എംജി, മലയാളം സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിനായി ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ ‘സേര്‍ച്ച് കം സെലക്‌ഷന്‍ കമ്മിറ്റി’രൂപീകരിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.

സര്‍ക്കാരും രണ്ടു സര്‍വകലാശാലകള്‍ക്കുവേണ്ടി സെനറ്റ് അംഗങ്ങളുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ചാന്‍സലര്‍ അടക്കമുള്ളവര്‍ക്കു നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ട ജസ്റ്റീസ് എ.എ. സിയാദ് റഹ്‌മാന്‍ വിശദ വാദത്തിനായി ഹര്‍ജികള്‍ മാറ്റി. കേരള ഫിഷറീസ് സര്‍വകലാശാല വിസി നിയമനത്തിന് ചാന്‍സലര്‍ സെലക്‌ഷന്‍ കമ്മിറ്റി രൂപീകരിച്ചത് കഴിഞ്ഞദിവസം ഇതേ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.

സെനറ്റ്, യുജിസി, ചാന്‍സലര്‍ എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാകണം സെലക്‌ഷന്‍ കമ്മിറ്റി എന്നിരിക്കെ സെനറ്റ് പ്രതിനിധിയെ ഉള്‍പ്പെടുത്താതെയാണ് സെലക്‌ഷന്‍ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് എംജി സെനറ്റ് അംഗമായ ഡോ. ലിബിന്‍ കുര്യാക്കോസ് അടക്കമുള്ളവര്‍ ഹര്‍ജി നല്‍കിയത്.


ചാന്‍സലര്‍, സര്‍ക്കാര്‍, യുജിസി എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതായിരിക്കണം സേര്‍ച്ച് കമ്മിറ്റിയെന്നിരിക്കെ രണ്ടംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണ് ഗവര്‍ണര്‍ ജൂണ്‍ 29ന് കമ്മിറ്റി രൂപീകരിച്ചതെന്നാണ് മലയാളം സര്‍വകലാശാലയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ വാദം. ഇതിനുപിന്നാലെ ജൂലൈ ഒന്നിന് സര്‍ക്കാരും സേര്‍ച്ച് കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.