അമല കാൻസർ ആശുപത്രിയിൽ കാർ-ടി സെൽ തെറാപ്പിയും
അമല കാൻസർ ആശുപത്രിയിൽ  കാർ-ടി സെൽ തെറാപ്പിയും
Thursday, September 5, 2024 2:49 AM IST
തൃശൂർ: രക്താർബുദചികിത്സയ്ക്കുള്ള നൂതനചികിത്സാരീതിയായ കാർ- ടി സെൽ തെറാപ്പി അമല കാൻസർ ആശുപത്രിയിൽ ആരംഭിച്ചു. ഇന്ത്യയിലെ ചുരുക്കം ആശുപത്രികളിൽ മാത്രമുള്ള ഈ ചികിത്സാരീതിയുള്ള കേരളത്തിലെ രണ്ടാമത്തെ ആശുപത്രിയാണ് അമലയെന്ന് ജോയിന്‍റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ പത്രസമ്മേളനത്തിൽ പറഞ്ഞു.

മറ്റ് ആശുപത്രികളെ അപേക്ഷിച്ചു രോഗികൾക്കു കുറഞ്ഞനിരക്കിൽ കാർ- ടി സെൽ തെറാപ്പി ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. സെൽ തെറാപ്പിയുടെ മറ്റൊരു വിഭാഗമായ ട്യൂമർ ഇൻഫിൽട്രേറ്റിംഗ് ലിംഫോസൈറ്റ് തെറാപ്പിയും അമലയിലുണ്ട്.


ഈ രണ്ടു ചികിത്സാമാർഗങ്ങളും നിലവിലുള്ള ഇന്ത്യയിലെ ആദ്യകേന്ദ്രമാണ് അമല. പത്രസമ്മേളനത്തിൽ മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. അനിൽ ജോസ് താഴത്ത്, സെൽ തെറാപ്പി ഇൻചാർജ് ഡോ. സുനു സിറിയക്, മെഡിക്കൽ ഒാങ്കോളജിസ്റ്റ് ഡോ. പി. ഉണ്ണികൃഷ്ണൻ, കോ- ഓർഡിനേറ്റർ രാകേഷ് ജി. നായർ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.