പത്രപ്രവർത്തക പെൻഷൻ: സെക്‌ഷൻ അനുവദിച്ചു
പത്രപ്രവർത്തക പെൻഷൻ:  സെക്‌ഷൻ  അനുവദിച്ചു
Thursday, September 5, 2024 2:49 AM IST
തിരുവനന്തപുരം: പത്രപ്രവർത്തക പെൻഷൻ, ഇതരപെൻഷൻ, മാധ്യമങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ ജോലികൾ എന്നിവ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് വിവര പൊതുജന സന്പർക്ക വകുപ്പിൽ പ്രത്യേക സെക്ഷൻ അനുവദിക്കും.

ഒരു ഡപ്യൂട്ടി ഡയറക്ടർ, ഒരു സെക്‌ഷൻ ഓഫീസർ, രണ്ട് അസിസ്റ്റന്‍റ് എന്നീ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നിയമനത്തിന് പൊതുഭരണ വകുപ്പിൽ അണ്ടർ സെക്രട്ടറി റാങ്കിൽ ഒരു തസ്തിക സൃഷ്ടിക്കും.കേരള ദന്തൽ കൗണ്‍സിലിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, കന്പ്യൂട്ടർ അസിസ്‌സ്റ്റന്‍റ്, യുഡി ക്ലർക്ക് എന്നിവയുടെ ഓരോ തസ്തികയും എൽഡി ക്ലർക്കിന്‍റെ രണ്ട് തസ്തികകളും സൃഷ്ടിക്കും. അധിക തസ്തികയുമായി ബന്ധപ്പെട്ട ചെലവുകൾ കൗണ്‍സിൽ തന്നെ കണ്ടെത്തണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.