സിനിമയിൽ താരാധിപത്യം: ശ്രീകുമാരൻ തന്പി
സിനിമയിൽ താരാധിപത്യം: ശ്രീകുമാരൻ തന്പി
Wednesday, September 4, 2024 1:23 AM IST
തിരുവനന്തപുരം: തന്‍റെ ഷൂട്ടിംഗ് സ്ഥലം ദേവാലയം പോലെയായിരുന്നുവെന്നും അങ്ങനെയായതുകൊണ്ടാണു ചിലരൊക്കെ തന്‍റെ സിനിമയിൽ അഭിനയിക്കാൻ കൂട്ടാക്കാത്തതെന്നും ശ്രീകുമാരൻ തന്പി. മലയാളസിനിമയിൽ പവർ ഗ്രൂപ്പില്ല.

താരാധിപത്യമാണുള്ളത്. 90കൾക്കു ശേഷമാണു സിനിമയിൽ പുരുഷമേധാവിത്വവും താരാധിപത്യവും കടന്നുവന്നത്. ആരു സംവിധായകരാകണം എന്നുപോലും തീരുമാനിക്കുന്നതു മമ്മൂട്ടിയും മോഹൻലാലുമാണ്.

സംവിധായകരെ ഇവർ സൃഷ്ടിക്കാൻ തുടങ്ങി. എന്നാൽ, ഇപ്പോൾ ഈ രണ്ടുപേരുടെയും കളികൾ നടക്കുന്നില്ലെന്നും അതുകൊണ്ടാണു ബുദ്ധിമാനായ മമ്മൂട്ടി ഇപ്പോൾ സ്വന്തമായി പടം നിർമിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ടു സംസാരിക്കുകയായിരുന്നു ശ്രീകുമാരൻ തന്പി.

പ്രേംനസീറും സത്യനും മധുവും ഉള്ളപ്പോൾ സൂപ്പർസ്റ്റാർ വിളിയില്ലായിരുന്നു. മമ്മൂട്ടിയും മോഹൻലാലുമാണു മെഗാസ്റ്റാർ, സൂപ്പർസ്റ്റാർ പദവികൾ മലയാള സിനിമയിൽ കൊണ്ടുവന്നത്. മധുവിന്‍റെ പേരിൽ ഫാൻസ് രൂപവത്കരിക്കാൻ വന്നപ്പോൾ അദ്ദേഹം സമ്മതിച്ചില്ല. 90കൾ വരെ നിർമാതാവും സംവിധായകരുമാണു നായക-നായികമാരെ തീരുമാനിച്ചിരുന്നത്.

എന്നാൽ, ഇപ്പോൾ അങ്ങനെയല്ല. ഇതാണു മലയാളസിനിമയുടെ ഇപ്പോഴത്തെ ദുര്യോഗം. സംവിധായകൻതന്നെയാണു വലുത്. പെർഫോർമറല്ല. ഇതു തുറന്നുപറഞ്ഞതുകൊണ്ടാണു മമ്മൂട്ടിയും മോഹൻലാലും തനിക്കു കാൾഷീറ്റ് നൽകാത്തത്.


മുന്നേറ്റം സിനിമയിൽ താനാണു മമ്മൂട്ടിയെ നായകനാക്കിയത്. സിനിമയിൽ രതീഷിനെയായിരുന്നു നായകനാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ രതീഷിനെ വില്ലനാക്കി മമ്മൂട്ടിയെ നായകനാക്കിയതു താനാണെന്നും അന്നുകണ്ട വിനയാന്വിതനായ മമ്മൂട്ടിയെ പിന്നെ അങ്ങനെ കണ്ടിട്ടില്ലെന്നും ശ്രീകുമാരൻ തന്പി പറഞ്ഞു.

ജൂനിയർ ആർട്ടിസ്റ്റുകൾ മാത്രമാണ് ഇപ്പോൾ പീഡനപരാതിയുമായി വന്നിരിക്കുന്നത്. മുതിർന്ന ഒരു നടിയും പരാതിയുമായി വന്നിട്ടില്ല. ജൂണിയർ ആർട്ടിസ്റ്റുകൾ എന്തിനാണു നടന്മാർ വിളിക്കുന്പോൾ അവർ താമസിക്കുന്നിടത്തു പോകുന്നത്‍? അവർ ചെല്ലേണ്ടതു സിനിമാസെറ്റിലാണ്. അതുകൊണ്ടു പീഡനത്തെ താൻ ന്യായീകരിക്കുകയല്ലെന്നും തന്പി പറഞ്ഞു.

മറ്റു തെന്നിന്ത്യൻ ഭാഷകളിൽ വലിയ പീഡനങ്ങൾ നടക്കുന്നുണ്ട്. താരതമ്യേന കുറവ് മലയാളത്തിലാണ്. ചെറിയ ആരോപണങ്ങളുടെ പേരിൽ മലയാള സിനിമയെ നശിപ്പിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും പുറത്തുവിടണം. ഇങ്ങനെയൊരു കമ്മീഷനെ തീരുമാനിച്ച സർക്കാരിനെ അഭിനന്ദിക്കുന്നു. എന്നാൽ, കഴിഞ്ഞ നാലുവർഷം ഈ റിപ്പോർട്ട് പുറത്തുവിടാതിരുന്നതു തെറ്റാണെന്നും ശ്രീകുമാരൻ തന്പി വ്യക്തമാക്കി. മുകേഷ് രാജിവയ്ക്കേണ്ടതായിരുന്നു. എന്നാൽ അക്കാര്യം തീരുമാനിക്കേണ്ടത് മുകേഷ് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.