പി.കെ. ശശിയെ നീക്കണം: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ്
പി.കെ. ശശിയെ നീക്കണം: സിപിഎം  പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ്
Wednesday, September 4, 2024 2:34 AM IST
പാലക്കാട്: കെടിഡിസി ചെയർമാൻസ്ഥാനത്തുനിന്നു പി.കെ. ശശിയെ മാറ്റണമെന്നു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ഈ ആവശ്യം സംസ്ഥാന നേതൃത്വത്തോട് ഉന്നയിച്ചത്. പി.കെ. ശശിയെ സിഐടിയു നേതൃത്വത്തിൽനിന്നു മാറ്റണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

ജില്ലാ കമ്മിറ്റിയുടെ നിർദേശം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. പാർട്ടിസമ്മേളനങ്ങൾക്കു തുടക്കമായതിനാൽ ശശി ചെയർമാൻപദത്തിൽ തുടരുന്നതു പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും ജില്ലാനേതൃത്വം വിലയിരുത്തി.


സംസ്ഥാന കമ്മിറ്റിയുടെ അനുമതി ലഭിച്ചാൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും പി.കെ. ശശി മാറ്റിനിർത്തപ്പെടും. നടപടിവന്നെങ്കിലും, സർക്കാർ പദവിയായതുകൊണ്ട് കെടിഡിസി ചെയർമാൻപദവി രാജിവയ്ക്കേണ്ടതില്ലെന്നു പി.കെ. ശശി പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.