യുവതിയുടെ പരാതിയില്‍ നിവിനെതിരേ കേസ്
യുവതിയുടെ പരാതിയില്‍ നിവിനെതിരേ കേസ്
Wednesday, September 4, 2024 1:23 AM IST
കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ നിവിന്‍ പോളിയടക്കം ആറുപേര്‍ക്കെതിരേ കേസ്.

കോതമംഗലം നേര്യമംഗലം സ്വദേശിനി തിരുവനന്തപുരത്തെത്തി പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഊന്നുകല്‍ പോലീസ് ഇന്നലെ രജിസ്റ്റർ ചെയ്ത കേസില്‍ നടന്‍ നിവിന്‍ പോളി ആറാം പ്രതിയാണ്.

ശ്രേയ, നിര്‍മാതാവ് എ.കെ. സുനില്‍, ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നിവിന്‍ പോളിക്കെതിരേ കേസെടുത്തിട്ടുള്ളത്. കേസന്വേഷണം പ്രത്യേകസംഘത്തിന് കൈമാറി. പീഡനം, കൂട്ടബലാത്‌സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.


“പരാതി വ്യാജം; നേരിടും”

കൊച്ചി: തനിക്കെതിരേ ഉയര്‍ന്ന പീഡന പരാതി വ്യാജമെന്ന് നടന്‍ നിവിന്‍ പോളി. പരാതിക്കാരിയെ അറിയില്ല. ഇവരെ കാണുകയോ ഇതുവരെ സംസാരിക്കുകയോ ചെയ്തിട്ടില്ല. കേസ് നിയമപരമായി നേരിടും.

നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും നിവിന്‍ പറഞ്ഞു. തനിക്ക് കുടുംബത്തിന്‍റെ പിന്തുണയുണ്ട്. ആരൊക്കെ കൂടെയുണ്ടാകും എന്നറിയില്ല. തനിക്കു വേണ്ടി സംസാരിക്കാന്‍ താന്‍ മാത്രമാണുള്ളത്.


എവിടേക്കും മാറിനില്‍ക്കില്ല. ഇവിടെത്തന്നെ കാണും. വേണ്ടി വന്നാല്‍ ഇനിയും മാധ്യമങ്ങള്‍ക്കു മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കും. ഇനിയും ഇത്തരം വ്യാജ പരാതികള്‍ ആര്‍ക്കെതിരേയും ഉണ്ടാകാതിരിക്കാന്‍ കൂടിയാണ് തന്‍റെ നിയമപോരാട്ടമെന്നും നിവിന്‍ പറഞ്ഞു.

പ്രതിപ്പട്ടികയിലുള്ള നിര്‍മാതാവിനെ അറിയാം. സിനിമയില്‍ ഫണ്ട് ചെയ്യുന്ന ആളാണ്. ആ ബന്ധം മാത്രമാണ് അദ്ദേഹവുമായി തനിക്കുള്ളത്. കേസിലെ മറ്റ് പ്രതികളെ അറിയില്ല. പരാതിക്കു പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നതായും നിവിന്‍ പോളി പറഞ്ഞു.

ഒന്നരമാസം മുമ്പ് സമാനമായ ഒരു പരാതിയുമായി ബന്ധപ്പെട്ട് ഊന്നുകല്‍ പോലീസ് വിളിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടതായി പോലീസ്തന്നെ അന്ന് വ്യക്തമാക്കിയിരുന്നു. നിയമോപദേശം ലഭിച്ച ശേഷം തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്നും നിവിന്‍ പോളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.