തിരിച്ചറിയാന്‍ കഴിയാത്ത രണ്ടു മൃതദേഹങ്ങൾ ഫയര്‍ഫോഴ്സ് പുറത്തെത്തിച്ചു. സംഭവസ്ഥലത്ത് ഫോറന്‍സിക് വിഭാഗവും കെഎസ്ഇബി അധികൃതരും പരിശോധന നടത്തി. ഈ ഓഫീസിനുള്ളില്‍ വഴക്ക് നടക്കുന്നതു ശ്രദ്ധയിൽപ്പെട്ടതായി വഴിയാത്രക്കാരന് പറഞ്ഞതോടെയാണ് സംഭവത്തില്‍ ദുരൂഹതയേറിയത്.
പിന്നീട് വൈഷ്ണയുടെ ഭര്‍ത്താവാണോ ഓഫീസിലെത്തിയതെന്ന അന്വേഷണം നടത്തിയപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നതു സംശയം കൂട്ടി