പി.വി. അൻവറിന്‍റെ പരാതിയിൽ ശ്രദ്ധയോടെ ഗോവിന്ദൻ; കേന്ദ്ര നേതൃത്വത്തിനും അതൃപ്തി
പി.വി. അൻവറിന്‍റെ പരാതിയിൽ ശ്രദ്ധയോടെ ഗോവിന്ദൻ; കേന്ദ്ര നേതൃത്വത്തിനും അതൃപ്തി
Thursday, September 5, 2024 2:49 AM IST
എം. പ്രേംകുമാർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശ്വസ്തരായ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ, പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ സിപിഎം കേന്ദ്ര നേതൃത്വത്തിനും അതൃപ്തി.

ഇടത് എംഎൽഎതന്നെ ഇത്തരമൊരു ആക്ഷേപം ഉന്നയിക്കുന്പോൾ അതു ഗൗരവമായി കാണണമെന്ന അഭിപ്രായമാണു പാർട്ടി കേന്ദ്ര നേതൃത്വത്തിനുള്ളത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുള്ളവർക്കുനേരേയാണ് അടിക്കടി ആക്ഷേപങ്ങൾ ഉയരുന്നത്. നേരത്തേ സ്വർണക്കടത്തു കേസിൽ പിണറായി വിജയന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിക്കു തന്നെ ജയിലിൽ പോകേണ്ടിവന്നു. അങ്ങനെയൊരു സാഹചര്യത്തിലേക്കു കാര്യങ്ങൾ എത്തുമോയെന്ന ആശങ്കയും സിപിഎം കേന്ദ്ര നേതൃത്വത്തിന് ഇപ്പോഴുണ്ട്.

താൻ രേഖാമൂലം ഉന്നയിച്ച പരാതികളിൽ എന്തു നടപടി സ്വീകരിക്കുമെന്ന കാര്യത്തിൽ ഒരുറപ്പും തനിക്ക് എവിടെനിന്നും ലഭിച്ചിട്ടില്ലെന്നു പി.വി.അൻവർ എംഎൽഎ വ്യക്തമാക്കുന്പോൾ, മുഖ്യമന്ത്രിയിലേക്കുതന്നെയാണ് അദ്ദേഹം സംശയത്തിന്‍റെ വിരൽ ചൂണ്ടുന്നത്.

കഴിഞ്ഞ ദിവസം പിണറായിയെ കണ്ടപ്പോഴും അദ്ദേഹം പരാതി പരിശോധിക്കാമെന്നുപോലും പറഞ്ഞില്ല. പകരം പരസ്യപരാമർശങ്ങൾക്കെതിരേയുള്ള അതൃപ്തി അറിയിക്കുകയാണു ണ്ടായത്.

മുഖ്യമന്ത്രിയിൽ നിന്നും അൻവർ ഇങ്ങനെയൊരു പ്രതികരണമല്ല പ്രതീക്ഷിച്ചത്. അൻവർ ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയും കണ്ടു കാര്യങ്ങൾ വിശദീകരിച്ചു.

മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഒരേ പരാതിയാണു നൽകിയതെന്നു പി.വി. അൻവർ പറഞ്ഞെങ്കിലും പി. ശശിക്കെതിരേ ഗുരുതരമായ ആക്ഷേപമാണു രേഖാമൂലം അൻവർ എം.വി.ഗോവിന്ദനു നൽകിയിട്ടുള്ളത്. ഇക്കാര്യം നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ മുന്നിലേക്കെത്തുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്.

എഡിജിപി എം.ആർ. അജിത്കുമാറിനെതിരേയുള്ള അന്വേഷണം സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ നടക്കുകയാണ്. അജിത്കുമാറിന്‍റെ പരാതിയുടെ കൂടി അടിസ്ഥാനത്തിലാണു മുഖ്യമന്ത്രി ഇത്തരത്തിലുള്ള ഒരന്വേഷണത്തിനു മുതിർന്നത്.

എന്നാൽ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേയുള്ള പരാതി പോലീസ് തലത്തിൽ അന്വേഷിക്കാൻ സാങ്കേതികമായ തടസങ്ങളുണ്ട്. അജിത്കുമാറുമായുള്ള ശശിയുടെ വഴിവിട്ട ബന്ധത്തിനു ശക്തമായ തെളിവുകളൊന്നും അൻവറിന്‍റെ പക്കലില്ല. എന്നാൽ, പാർട്ടിതലത്തിൽ ശശിയ്ക്കെതിരെ അന്വേഷണം നടത്താൻ അൻവർ ഇന്നലെ എം.വി. ഗോവിന്ദനു നൽകിയ പരാതി ധാരാളമാണ്.


പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുടെ കടുത്ത അനുയായിയുമായ പി. ശശിയ്ക്കെതിരെ ഇപ്പോൾ ഏതെങ്കിലും തരത്തിൽ അച്ചടക്ക നടപടിയുണ്ടായാൽ അതു പിണറായി വിജയനെയും അദ്ദേഹത്തിന്‍റെ ഓഫീസിനെയുമാകും സംശയമുനയിൽ നിർത്തുക.

ഇതു സർക്കാരിനും സിപിഎമ്മിനും ഗുണകരമാകില്ല. ചിലപ്പോൾ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും ഇങ്ങനെയൊരു നീക്കം വഴിവയ്ക്കും. അതുകൊണ്ടുതന്നെ ശ്രദ്ധയോടെ കാര്യങ്ങൾ നീക്കാനാണു എം.വി.ഗോവിന്ദന്‍റെ ആലോചന.

പി.വി.അൻവറിന്‍റെ പരാതി ഗോവിന്ദൻ സംസ്ഥാനത്തെ പാർട്ടി പോളിറ്റ്ബ്യൂറോ അംഗങ്ങളുമായി സംസാരിച്ചതായാണു വിവരം. മുഖ്യമന്ത്രിയുമായും ഗോവിന്ദൻ ചർച്ച നടത്തും. ഇതിനുശേഷമാകും പി.ശശിയുടെ കാര്യത്തിൽ നിലപാടെടുക്കുക.

പി.ശശിയ്ക്കെതിരേയുള്ള ആരോപണങ്ങൾ പാർട്ടി നേതൃയോഗങ്ങളിൽ ചർച്ച ചെയ്താൽ വിശദാംശങ്ങൾ പുറത്തുപോകുമെന്ന ഭയം മുഖ്യമന്ത്രിക്കുണ്ട്. അങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കേണ്ടതില്ലെന്ന അഭിപ്രായമാണു സംസ്ഥാനത്തെ പിബി അംഗങ്ങൾക്കും ഉള്ളത്.

പാർട്ടിതലത്തിൽ അന്വേഷണം നടത്തിയാലും സ്ഥിതി മറിച്ചാകില്ല. കിട്ടുന്ന സന്ദർഭം മുതലാക്കുന്ന രീതിയാണു പൊതുവെ എം.വി. ഗോവിന്ദനുള്ളത്. അതു പി.കെ. ശശിയുടെയും ഇ.പി. ജയരാജന്‍റെയും കാര്യത്തിൽ കണ്ടതാണ്.

പൊളിറ്റിക്കൽ സെക്രട്ടറിയെ മാറ്റാൻ സാധാരണഗതിയിൽ മുഖ്യമന്ത്രിയോടു ചോദിക്കേണ്ട കാര്യം സിപിഎമ്മിലില്ല. പാർട്ടി തന്നെയാണു പൊളിറ്റിക്കൽ സെക്രട്ടറിയെ തീരുമാനിക്കുന്നത്. എന്നാൽ, അങ്ങനെയൊരു കടുംപിടിത്തത്തിനു ഗോവിന്ദൻ പോകില്ല.

ഇപിക്കെതിരേയും പി.കെ.ശശിക്കെതിരേയും അച്ചടക്ക നടപടിയെടുക്കാനുള്ള തീരുമാനത്തെ പിണറായി വിജയൻ ഒരുവേളയിലും എതിർത്തില്ല. പിണറായി അത്തരമൊരു നിലപാടു സ്വീകരിക്കുന്പോൾ ശശിയുടെ കാര്യത്തിൽ വളരെ ആലോചിച്ചു മാത്രം തീരുമാനം മതിയെന്ന ധാരണയാണു സംസ്ഥാനത്തെ പിബി അംഗങ്ങൾക്കുള്ളത്.

പൊളിറ്റിക്കൽ സെക്രട്ടറിയെകൂടി മാറ്റിയാൽ പിണറായിയും ഗോവിന്ദനും തമ്മിൽ കടുത്ത ഭിന്നതയാണെന്ന തോന്നലുണ്ടാകും. ഇതൊഴിവാക്കാനുള്ള ശ്രമവുംകൂടി പാർട്ടി നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.