കേരകൃഷി വ്യാപനത്തിന് പദ്ധതികൾ നടപ്പാക്കണം: പി.ജെ. ജോസഫ്
കേരകൃഷി വ്യാപനത്തിന് പദ്ധതികൾ നടപ്പാക്കണം: പി.ജെ. ജോസഫ്
Wednesday, September 4, 2024 1:13 AM IST
വൈക്കം: കേരളത്തിലെ ലക്ഷക്കണക്കായ നാളികേര കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകാത്തപക്ഷം കേരള കോണ്‍ഗ്രസിന്‍റെയും കര്‍ഷകയൂണിയന്‍റെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകസമരങ്ങളാരംഭിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ്. വൈക്കം ഇ. ജോണ്‍ ജേക്കബ് നഗറില്‍ നടന്ന കേരകര്‍ഷക സംഗമങ്ങളുടെ സംസ്ഥാനതല സമാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം.

കടബാധ്യതകളാലും വന്യജീവി ആക്രമണങ്ങളാലും പ്രകൃതിദുരന്തങ്ങളിലും മരിച്ച കര്‍ഷകരെ അനുസ്മരിച്ച് കര്‍ഷകരക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സമ്മേളനം ആരംഭിച്ചത്. മികച്ച നാളികേര കര്‍ഷകരെയും 14 ജില്ലകളില്‍ മികവുറ്റ കേരസംഗമങ്ങള്‍ നടത്തിയവരെയും സമ്മേളനത്തില്‍ ആദരിച്ചു.


കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാൻ തോമസ് ഉണ്ണിയാടന്‍ അധ്യ‌ക്ഷത വഹിച്ചു. കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍ ആമുഖപ്രസംഗവും കേരസംഗമ വനിതാ കോ - ഓര്‍ഡിനേറ്ററും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മിനി മോഹന്‍ദാസ് 100 കേരസംഗമങ്ങളുടെ വിവരണവും നടത്തി.

വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി.തോമസ്, എക്സിക്യുട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ്, സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, ഉന്നതാധികാരസമിതിയംഗം അപു ജോണ്‍ ജോസഫ്, കോട്ടയം ജില്ലാ പ്രസിഡന്‍റ് ജെയ്സണ്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ പോള്‍സണ്‍ ജോസഫ് സ്വാഗതവും കേരള കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജെയിംസ് നിലപ്പന നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.