എസ്പി സുജിത് ദാസിനെതിരേ കസ്റ്റംസ് അന്വേഷണം
എസ്പി സുജിത് ദാസിനെതിരേ  കസ്റ്റംസ് അന്വേഷണം
Wednesday, September 4, 2024 2:34 AM IST
കൊച്ചി: പി.വി. അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളില്‍ പത്തനംതിട്ട എസ്പി സ്ഥാനത്തുനിന്നു നീക്കിയ സുജിത് ദാസിനെതിരേ കസ്റ്റംസ് പ്രാഥമികാന്വേഷണം ആരംഭിച്ചു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം അന്വേഷണം ആരംഭിച്ചത്. കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണര്‍ പദ്മാവതിക്കാണ് അന്വേഷണ ചുമതല.
കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കസ്റ്റംസ് നടത്തുക.

സുജിത് ദാസ് കസ്റ്റംസില്‍ ഉണ്ടായിരുന്ന കാലയളവില്‍ കള്ളക്കടത്ത് സംഘത്തിന് ഏതുതരം സഹായം ചെയ്തു, ആ കാലയളവില്‍ കസ്റ്റംസിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ആരെല്ലാം തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം അന്വേഷിക്കുക.

കൊച്ചിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കസ്റ്റംസിന്‍റെ യോഗത്തിലാണ് സുജിത് ദാസിനെതിരേ പ്രാഥമികാന്വേഷണം നടത്താന്‍ തീരുമാനിച്ചത്. പോലീസ് നടത്തിയ സ്വര്‍ണവേട്ടയെക്കുറിച്ചും വിശദ അന്വേഷണം നടത്തിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. പ്രതികളെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ടെന്നാണ് വിവരം.


സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സുജിത് ദാസ് വഴിവിട്ട സഹായം ചെയ്‌തെന്നാണ് ആരോപണം. ഐപിഎസ് ലഭിക്കുന്നതിനുമുമ്പ് കസ്റ്റംസിലാണ് സുജിത് ദാസ് ജോലി ചെയ്തിരുന്നത്. തുടര്‍ന്നാണ് ഐപിഎസ് ലഭിച്ച് കേരള പോലീസില്‍ എത്തുന്നത്.

കസ്റ്റംസിലുള്ള കാലയളവിലെ പരിചയം വച്ച് മലപ്പുറം എസ്പിയായിരിക്കെ വഴിവിട്ട സഹായങ്ങള്‍ കസ്റ്റംസില്‍നിന്ന് നേടിയെടുത്ത് സ്വര്‍ണക്കടത്ത് സംഘത്തിന് ഒത്താശ ചെയ്‌തെന്ന ആരോപണമാണ് പി.വി. അന്‍വര്‍ എംഎല്‍എ ഉന്നയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.