കോട്ടയം: ഇനി എംജി യൂണിവേഴ്‌സിറ്റി കായികമേളകള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് യൂണിവേഴ്‌സിറ്റി അഫിലിയേറ്റഡ് കോളജുകളിലെ കായിക അധ്യാപകരുടെ സംഘടന തീരുമാനിച്ചു. യൂണിവേഴ്‌സിറ്റിയുടെ കായിക രംഗത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

എംജി സര്‍വകലാശാലയെ പ്രതിനിധീകരിച്ച് ഇന്‍റര്‍ യൂണിവേഴ്‌സിറ്റി ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ ഡിഎ വര്‍ധിപ്പിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യമുന്നയിച്ചാണ് സമരം. പ്രതിദിനം 350 രൂപ മാത്രമാണ് നിലവില്‍ എംജി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് ഡിഎ നല്‍കുന്നത്.

സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകള്‍ പ്രതിദിനം 500 രൂപ വരെ നല്‍കുന്നുണ്ട്. എംജി യൂണിവേഴ്‌സിറ്റിയുടെ ഇന്‍റര്‍ കൊളീജിയറ്റ് ടൂര്‍ണമെന്‍റുകളില്‍ 90ശതമാനവും അഫിലിയേറ്റഡ് കോളജുകളിലാണ് നടക്കുന്നത്. എംജി സര്‍വകലാശാല കാമ്പസില്‍ മൈതാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കുറവായതാണ് കാരണം.

അഫിലിയേറ്റഡ് കോളജുകളുടെ മൈതാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ചാണ് സര്‍വകലാശാല കായിക മത്സരങ്ങള്‍ നടത്തുന്നത്. കോളജുകളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകര്‍ ഏറ്റെടുത്തു നടത്തുന്നതു ഭീമമായ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്.

മത്സരങ്ങള്‍ നടത്തുന്നതിന് നിലവില്‍ സര്‍വകലാശാല തുച്ഛമായ തുകയാണ് അനുവദിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്‍റര്‍ കോളീജിയറ്റ് മത്സരങ്ങള്‍ നടുത്തുന്നില്ലെന്ന തീരുമാനമെടുത്തതെന്ന് സംഘടനാ പ്രസിഡന്‍റ് ജോസ് സേവ്യര്‍, സെക്രട്ടറി കെ.ജി. ഹനീഫ എന്നിവര്‍ അറിയിച്ചു.