കൃഷി വകുപ്പിന്‍റെ സഹകരണത്തോടെ ഇറിഗേഷന്‍, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി അഗ്രി ടൂറിസം പദ്ധതികള്‍ക്കുള്ള പാക്കേജുകള്‍ ആവിഷ്‌കരിക്കുതും ഉചിതമായിരിക്കും. എംപി, എംഎല്‍എ എന്നിവരുടെ നിര്‍ദേശങ്ങളും സാമ്പത്തിക സഹായവും തോടാവുന്നതാണ്. ഇതിന് വിദഗ്ധ രുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ആരായുന്നതും കാര്‍ഷിക മേഖലയുടെ ഉണര്‍വിന് ഉപകരിക്കും.

കുടുംബശ്രീ, സ്വാശ്രയസംഘങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശുചിത്വവും രുചികരവുമായ സ്‌നാക്‌സ് സ്റ്റാളുകളും ഇതിന്‍റെ ഭാഗമായി ക്രമീകരിച്ചാല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനാകും. സ്വാശ്രയസംഘങ്ങള്‍ക്ക് വരുമാനത്തിനും ഉപകരിക്കും.