കോട്ടയം: ജൽജീവൻ മിഷൻ പദ്ധതിക്കായി കുഴിച്ച റോഡുകളിൽ അറ്റകുറ്റപ്പണി മുടങ്ങിക്കിടക്കുന്നവയുടെ കാര്യത്തിൽ മൂന്നുമാസത്തിനകം പണികൾ പൂർത്തിയാക്കി പൂർവസ്ഥിതിയിലാക്കണമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ.

ജില്ലാ ജല ശുചിത്വമിഷൻ യോഗത്തിലാണ് കളക്ടർ നിർദേശം മുന്നോട്ടുവച്ചത്. ജലജീവൻ പദ്ധതിക്കായി പൊളിച്ച റോഡുകൾ പുനഃസ്ഥാപിക്കുന്നതിൽ പഴയ കേസുകൾ എത്രയെണ്ണം ബാക്കിയുണ്ടെന്ന് ജല അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പും സംയുക്ത പരിശോധന നടത്തി ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. മൂന്നുമാസത്തിനുള്ളിൽ റോഡുകൾ പൂർവ സ്ഥിതിയിലാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.

യോഗത്തിൽ ഡിഡബ്ല്യുഎസ്എം മെമ്പർ സെക്രട്ടറി കെ.എസ്. അനിരാജ്, വാട്ടർ അഥോറിറ്റി കോട്ടയം പ്രോജക്ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ ദിലീപ് ഗോപാൽ, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ആൻഡ് മെയിന്‍റനൻസ് എക്‌സിക്യൂട്ടീവ് എൻജിനിയർ അനിതാ മാത്യൂ,

പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ കെ. ജോസ് രാജൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി. അനിൽകുമാർ, കഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.പി. ശോഭ എന്നിവർ പങ്കെടുത്തു.