മുഖ്യമന്ത്രിയുടെ ദൂതനായി പോയതുകൊണ്ടാണ് ഇത്രയുംകാലം ഇതേക്കുറിച്ച് അന്വേഷിക്കാതിരുന്നത്. ഇതിലെ ഒരു പ്രതി മുഖ്യമന്ത്രിയാണ്. അതേ മുഖ്യമന്ത്രി തന്നെയാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
പൂരം കലക്കിയതിന് നേതൃത്വം നല്കിയ അജിത്കുമാര്‍ അതേക്കുറിച്ച് അന്വേഷിച്ചതു പോലുള്ള പ്രഹസനമാണ് ഈ അന്വേഷണവും-സതീശന് പറഞ്ഞു.