എൻസിപി വൈസ് പ്രസിഡന്‍റിനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരേ ശശീന്ദ്രൻ
എൻസിപി വൈസ് പ്രസിഡന്‍റിനെ സസ്പെൻഡ് ചെയ്ത  നടപടിക്കെതിരേ ശശീന്ദ്രൻ
Thursday, September 26, 2024 1:18 AM IST
തിരുവനന്തപുരം: എൻസിപി സംസ്ഥാന വൈസ് പ്രസിഡന്‍റും കെൽ ചെയർമാനുമായ പി.കെ.രാജനെ പാർട്ടിയിൽ നിന്നുസസ്പെൻഡ് ചെയ്ത സംസ്ഥാന പ്രസിഡന്‍റ് പി.സി.ചാക്കോയുടെ നടപടിക്കെതിരേ മന്ത്രി എ.കെ.ശശീന്ദ്രൻ രംഗത്തെത്തി. സസ്പെൻഷൻ പിൻവലിക്കണമെന്ന് മന്ത്രി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

പാർട്ടി വേദികളിൽ കൂട്ടായ ചർച്ചയും അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ഇല്ലാതെ വരുന്പോൾ അതിനെതിരെ ഉയരുന്ന പ്രതിഷേധം സ്വാഭാവികമാണ്. മന്ത്രിമാറ്റം പോലുള്ള പ്രധാന വിഷയങ്ങൾ പോലും പാർട്ടി വേദികളിൽ ചർച്ച ചെയ്യാതെ പ്രസിഡന്‍റ് മുന്നോട്ടു പോയതാണ് നിലവിലെ പ്രശ്നങ്ങൾക്കുകാരണം. അതിനാൽ നേതാക്കളുടെ ഭാഗത്തു നിന്നു പരസ്യ പ്രതികരണങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്.


പാർട്ടി ദേശീയ സമിതി അംഗം കൂടിയായ പി.കെ.രാജന്‍റെ പേരിൽ നടപടി സ്വീകരിക്കാൻ അഖിലേന്ത്യ നേതൃത്വത്തിന് മാത്രമേ പാർട്ടി ഭരണഘടന പ്രകാരം അധികാരമുള്ളൂ. നിലവിൽ പാർട്ടി പ്രസിഡന്‍റ് എടുത്ത തീരുമാനം പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണ്.

പ്രതികാര മനോഭാവത്തോടെയുള്ള ഇത്തരം നടപടികളിൽ നിന്ന് സംസ്ഥാന പ്രസിഡന്‍റ് പിന്മാറണമെന്നും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും എ.കെ.ശശീന്ദ്രൻ അഭ്യർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.