അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ രാജിവയ്ക്കണം: മോൻസ് ജോസഫ്
അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ   രാജിവയ്ക്കണം:  മോൻസ് ജോസഫ്
Thursday, September 26, 2024 1:18 AM IST
തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടതുസർക്കാർ കേരളത്തിന് അപമാനമാണന്നും സർക്കാർ രാജിവച്ച് പുറത്തു പോകണമെന്നും മോൻസ് ജോസഫ് എംഎൽഎ.

ഇടതുപക്ഷ സർക്കാരിന്‍റെ ജനദ്രോഹ നടപടികൾക്കും യുവജന വിരുദ്ധ നയങ്ങൾക്കും അഴിമതിക്കുമെതിരേ കേരളാ യൂത്ത് ഫ്രണ്ട് നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോൻസ്.

കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് കെ.വി. കണ്ണൻ അധ്യക്ഷത വഹിച്ചു. പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നുമാരംഭിച്ച പ്രതിഷേധ മാർച്ച് കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവും ഐടി ആൻഡ് പ്രഫഷണൽ കോണ്‍ഗ്രസ് പ്രസിഡന്‍റുമായ അപു ജോണ്‍ ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു.


കേരളാ കോണ്‍ഗ്രസ് വൈസ് ചെയർമാൻ കൊട്ടാരക്കര പൊന്നച്ചൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ജോണി ചെക്കിട്ട, ഉന്നതാധികാരസമിതി അംഗം ജോർജ് വർഗീസ്, കുളത്തൂർ രവി, കെഎസ്‌സി സംസ്ഥാന പ്രസിഡന്‍റ് ജോണ്‍സ് ജോർജ്,യൂത്ത് ഫ്രണ്ട് ഭാരവാഹികളായ ഷിനോയ് അടക്കാപ്പാറ, ആശാ വർഗീസ്, ജോബി ജോണ്‍, ചന്തവിള സുജിത്, ലിജാ ഹരീന്ദ്രൻ, ബിനു കുരുവിള, ഷിജു പാറയിടുക്കിൽ, ജോഷ്വ തായങ്കരി, മുഹമദ് റയിസ്, നിഥിൻ ചാക്കോ എന്നിവർ മാർച്ചിനും ധർണയ്ക്കും നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.