എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണം
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണം
Thursday, September 26, 2024 1:50 AM IST
തിരുവനന്തപുരം: ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിന്‍റെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഒടുവിൽ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ നിർദേശം.

തൃശൂരിലും കോവളത്തുമായി ആർഎസ്എസിന്‍റെ രണ്ട് ദേശീയ നേതാക്കളുമായി എഡിജിപി എം.ആർ. അജിത്കുമാർ കൂടിക്കാഴ്ച നടത്തിയത് സംസ്ഥാന പോലീസ്മേധാവി ഷെയ്ക് ദർബേഷ് സാഹിബിന്‍റെ അന്വേഷണ വിഷയത്തിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശിച്ചു.

ഇതേത്തുടർന്ന് കൂടിക്കാഴ്ചകൾക്ക് ഇടനിലക്കാരനായ ആർഎസ്എസ് നേതാവ് കൈമനം ജയകുമാറിന് പോലീസ് നോട്ടീസ് അയച്ചു. കോവളത്ത് എഡിജിപിക്ക് ഒപ്പമുണ്ടായിരുന്നെന്നു സംശയിക്കുന്നവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനും പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു.

ഔദ്യോഗികപദവി ദുരുപയോഗിച്ചും പെരുമാറ്റച്ചട്ടം ലംഘിച്ചുമാണ് ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ അജിത്തിനെ ക്രമസമാധാന ചുമതലയിൽനിന്ന് ഒഴിവാക്കും. അജിത്തിനെ ക്രമസമാധാന ചുമതലയിൽനിന്ന് ഒഴിവാക്കണമെന്നു സിപിഐ ആവശ്യപ്പെട്ടിരുന്നു.


ഡിജിപിയുടെ റിപ്പോർട്ട് വരെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങൾ അന്വേഷിക്കുന്ന ഡിജിപിയുടെ സംഘമാണ് ഇതും അന്വേഷിക്കുക. കൂടിക്കാഴ്ചകൾക്ക് രാ‌‌‌ഷ്‌ട്രീയ, വ്യക്തിപരമായ ലക്ഷ്യങ്ങൾക്കു പുറമെ ഇടനില സ്വഭാവവുമുണ്ടെന്നും ഇന്‍റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു.

പാറമേക്കാവ് വിദ്യാമന്ദിറിൽ ആർഎസ്എസ് ക്യാന്പിനിടെ ആയിരുന്നു തൃശൂരിലെ കൂടിക്കാഴ്ച. ഔദ്യോഗികവാഹനമുപേക്ഷിച്ച് ആർഎസ്എസ് നേതാവിന്‍റെ കാറിലായിരുന്നു യാത്ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.