ഈസ്റ്റ് എളേരി പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കിയത് ഹൈക്കോടതി ശരിവച്ചു
ഈസ്റ്റ് എളേരി പഞ്ചായത്തംഗങ്ങളെ  അയോഗ്യരാക്കിയത്  ഹൈക്കോടതി ശരിവച്ചു
Friday, September 27, 2024 2:07 AM IST
ചിറ്റാരിക്കാൽ: ആർഎംപി സംസ്ഥാന സെക്രട്ടറിയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ ചിഹ്‌നം വാങ്ങി മത്സരിച്ചു ജയിച്ചതിനുശേഷം ആ പാർട്ടിയുടെ വിപ്പ് ലംഘിച്ചതിന്‍റെ പേരിൽ ഈസ്റ്റ് എളേരി പഞ്ചായത്തിലെ നാല് അംഗങ്ങളെ അയോഗ്യരാക്കിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഹൈക്കോടതി ശരിവച്ചു. ഇതോടെ ഈ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള തടസങ്ങളെല്ലാം ഒഴിവായി.


ഒന്നാം വാർഡായ മണ്ഡപത്തുനിന്നുള്ള അംഗമായിരുന്ന ജിജി തോമസ് തച്ചാർകുടിയിൽ, മൂന്നാം വാർഡ് പള്ളിക്കുന്നിലെ ഡെറ്റി ഫ്രാൻസിസ്, പത്താം വാർഡ് നല്ലോംപുഴയിലെ വിനീത് ടി. ജോസഫ്, പതിനാലാം വാർഡ് കമ്പല്ലൂരിലെ ജിജി പുതിയപറമ്പിൽ എന്നിവരെയാണ് അയോഗ്യരാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.