സമരത്തിന് ബിജെപി പിന്തുണ
സമരത്തിന് ബിജെപി പിന്തുണ
Thursday, September 26, 2024 1:18 AM IST
വൈപ്പിൻ: വഖഫ് ബോർഡ് അനധികൃതമായി അവകാശവാദമുന്നയിച്ചിട്ടുള്ള അറുനൂറോളം കുടുംബങ്ങൾ താമസിക്കുന്ന മുനമ്പത്തെ 400 ഏക്കറോളം വരുന്ന കിടപ്പാട ഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ട് നാട്ടുകാർ നടത്തിവരുന്ന സമരത്തിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍റെ നിർദേശപ്രകാരം സംസ്ഥാന സമിതിയംഗം ഷോൺ ജോർജ്, സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, ജില്ലാ പ്രസിഡന്‍റ് കെ.എസ്. ഷൈജു എന്നിവർ മുനമ്പത്തെത്തി സമരസമിതി നേതാക്കളെ കണ്ടാണു പിന്തുണ പ്രഖ്യാപിച്ചത്.


ഭൂസംരക്ഷണ സമിതി ചെയർമാൻ റോക്കി ജോസഫ് പാലക്കൽ, വേളാങ്കണ്ണി പള്ളി സഹവികാരി ഫാ. ആന്‍റണി പോളക്കാട്, പാരിഷ് കൗൺസിൽ സെക്രട്ടറി ജോസഫ് ബെന്നി, കേന്ദ്രസമിതി പ്രസിഡന്‍റ് സിജി ജിൻസൻ എന്നിവരുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി.

ഒബിസി മോർച്ച ജില്ലാ പ്രസിഡന്‍റ് കെ.കെ. വേലായുധൻ, ജില്ലാ കമ്മിറ്റിയംഗം എ.പി. സുധി, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ഡെന്നി ജോസ് വെളിയത്ത്, ജില്ലാ ജനറൽ സെക്രട്ടറി ജെയ്സൺ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.