പൂരം കലക്കൽ: എഡിജിപിയെ വിടാതെ സിപിഐ
പൂരം കലക്കൽ: എഡിജിപിയെ വിടാതെ സിപിഐ
Wednesday, September 25, 2024 4:50 AM IST
തിരുവനന്തപുരം: തൃശൂർ പൂരം വിവാദത്തിൽ എഡിജിപി എം.ആർ. അജിത് കുമാർ നൽകിയ റിപ്പോർട്ടിനെതിരേ വീണ്ടും രൂക്ഷവിമർശനവുമായി സിപിഐ. പൂരം അലങ്കോലമായതിന്‍റെ ഉത്തരവാദിത്വം മുഴുവൻ അന്നത്തെ കമ്മീഷണറിൽ കേന്ദ്രീകരിക്കുന്നതിൽ അസ്വാഭാവികതയുണ്ട്.

പൂരത്തലേന്നു ക്രമസമാധാന സുരക്ഷാ വിഷയങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ എഡിജിപിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു.

പിറ്റേന്നു പൂരം അലങ്കോലമായ സമയത്തു നഗരത്തിലെ പോലീസ് അക്കാദമിയിൽ ഉണ്ടായിരുന്ന എഡിജിപി സംഭവത്തിൽ ഇടപെടാത്തതു ദുരൂഹത ഉളവാക്കുന്നതാണെന്നും പാർട്ടി മുഖപത്രമായ ജനയുഗത്തിൽ വിമർശിക്കുന്നു.

വിഷയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്തു സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കാതിരിന്നതിലും, അന്വേഷണമേ ഉണ്ടായിട്ടില്ലെന്ന ആഖ്യാനം ചമയ്ക്കുന്നതിലും ബോധപൂർവമായ ശ്രമം നടന്നിട്ടുണ്ടെന്ന സംശയം തികച്ചും സ്വാഭാവികമാണ്.


സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിന്‍റെ മുഖ്യചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥനുണ്ടായ ഈ കാലവിളംബം അസ്വാഭാവികവും ആസൂത്രിതവുമാണെന്ന സംശയം, മറിച്ചാണ് വസ്തുതയെന്ന് ബോധ്യപ്പെടും വരെ പ്രസക്തമാണ്.

റിപ്പോർട്ടിന്‍റെ ഉള്ളടക്കത്തെപ്പറ്റി മാധ്യമങ്ങളിലൂടെ പുറത്തുകൊണ്ടുവന്ന വിവരങ്ങൾ പൂരം അലങ്കോലപ്പെടുത്തിയവരെ വെള്ളപൂശാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന സംശയം ജനിപ്പിക്കുന്നുവെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.

പൂരം കലക്കാൻ ശ്രമം നടന്നതിനെത്തുടർന്നു സ്ഥലത്തെത്താൻ ശ്രമിച്ച മന്ത്രി കെ.രാജൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ യാത്ര തടസപ്പെട്ടപ്പോഴും ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയും സംഘപരിവാർ നേതാക്കളും സേവാഭാരതിയുടെ ആംബുലൻസിലും മറ്റുമായി രംഗത്തെത്തി ചർച്ചകൾ ആരംഭിച്ചത് ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണെന്ന സംശയം ബലപ്പെടുത്തുന്നുവെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.