ഇഎസ്എ വിഷയം: മുഖ്യമന്ത്രിയെ ആശങ്ക അറിയിച്ച് ബിഷപ്പുമാർ
ഇഎസ്എ വിഷയം: മുഖ്യമന്ത്രിയെ ആശങ്ക അറിയിച്ച് ബിഷപ്പുമാർ
Tuesday, September 24, 2024 2:15 AM IST
തൃശൂർ: ഇഎസ്എ റിപ്പോർട്ടും ഇഎസ്എ ജിയോ കോർഡിനേറ്റ്സ് മാപ്പും ബയോ ഡൈവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കുന്നതു സംബന്ധിച്ച് സിബിസിഐ പ്രസിഡന്‍റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്തും പശ്ചിമഘട്ട ജന സംരക്ഷണ സമിതി രക്ഷാധികാരിയും താമരശേരി ബിഷപ്പുമായ മാർ റെമീജിയോസ് ഇഞ്ചനാനിയിലും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി മലയോരജനതയുടെ ആശങ്കകൾ പങ്കുവച്ചു.

തൃശൂർ രാമനിലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ജോസ് കെ. മാണി എംപി, വി ഫാം ചെയർമാൻ ജോയി കണ്ണഞ്ചിറ എന്നിവരും പങ്കെടുത്തു. വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഇഎസ്എ റിപ്പോർട്ടും പുതിയ ഇഎസ്എ ജിയോ കോർഡിനേറ്റ്സ് മാപ്പും എത്രയും വേഗം ബയോഡേഴ്സിറ്റി ബോർഡിന്‍റെ വെബ്സൈറ്റിൽ ലഭ്യമായെങ്കിലേ ആറാമത്തെ ഇഎസ്എ കരടിൽ സൂചിപ്പിക്കുന്നതു പ്രകാരം പരാതി സമർപ്പിക്കാൻ ജനങ്ങൾക്ക് സാധിക്കുകയുള്ളുവെന്നു ബിഷപ്പുമാർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മറ്റ് സൈറ്റിലെ ഭൂപടത്തെ അടിസ്ഥാനമാക്കി അയയ്ക്കുന്ന ആക്ഷേപങ്ങൾ കരട് വിജ്ഞാപനത്തിനെതിരേയുള്ള ആക്ഷേപങ്ങളായി പരിഗണിക്കില്ലെന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.

ആറാമത്തെ കരട് വിജ്ഞാപനത്തിൽ മാത്രം പ്രതിപാദിക്കുന്ന ഇഎസ്എയുടെ കടസ്ട്രൽ മാപ്പും ബയോഡൈവേഴ്സിറ്റി ബോർഡിന്‍റെ വെബ്സൈറ്റിൽ ലഭ്യമല്ല. ജിയോ കോർഡിനേറ്റ്സ് മാപ്പിനൊപ്പം കടസ്ട്രൽ മാപ്പും സൈറ്റിൽ ലഭ്യമാക്കിയ ശേഷം പൊതുജനങ്ങൾക്ക് ആക്ഷേപം സമർപ്പിക്കാൻ 60 ദിവസത്തെയെങ്കിലും അവസരം നൽകണമെന്നും കേരള സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടണം.


ഇഎസ്എ പ്രദേശങ്ങളിലെ ആധാരങ്ങളിൽ പരിസ്ഥിതി സംവേദക മേഖല (ഇഎസ്എ) എന്ന് എഴുതിച്ചേർക്കുന്നതു ജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. അത്തരം ആധാരങ്ങൾവച്ച് വായ്പയെടുക്കാനോ സ്ഥലം വിൽക്കാനോ സാധിക്കുന്നില്ല.

ഇഎസ്എ നിയമത്തിന്‍റെ അടിസ്ഥാന യൂണിറ്റ് വില്ലേജായിരിക്കെ, കേരളത്തിൽ റവന്യൂ വില്ലേജുകളിൽനിന്നു ഫോറസ്റ്റ് വില്ലേജുകളെ വേർതിരിച്ചില്ലെങ്കിൽ നിലവിലുള്ള സ്ഥിതിയനുസരിച്ച് ഒരു വില്ലേജിന്‍റെ പേരും അതിന്‍റെ അതിർത്തി കാണിക്കുന്ന മാപ്പുകളും ഇഎസ്എ നിയന്ത്രണങ്ങളിൽ പെട്ടാൽ റവന്യു വില്ലേജുകൾ മുഴുവൻ ഈ നിയമത്തിന്‍റെ തിക്തഫലങ്ങൾ അനുഭവിക്കാൻ കാരണമാകും.

ഇഎസ്എ നിലനിൽക്കുന്ന മറ്റ് അഞ്ചു സംസ്ഥാനങ്ങളിൽനിന്നു കേരളം വ്യത്യസ്തമാണെന്നു സംസ്ഥാന സർക്കാർ കേന്ദ്രത്തെ ബോധ്യപ്പെടുത്തണമെന്നും ബിഷപ്പുമാർ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.