കോയമ്പത്തൂർ സ്വദേശിയെ മർദിച്ചുകൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ചു
കോയമ്പത്തൂർ സ്വദേശിയെ മർദിച്ചുകൊന്ന്  ആംബുലൻസിൽ ഉപേക്ഷിച്ചു
Wednesday, September 25, 2024 3:25 AM IST
കയ്പമംഗലം: കയ്പമംഗലത്തു കോയമ്പത്തൂർ സ്വദേശിയെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ചു. സംഭവത്തിൽ ഒരാൾ പിടിയിലായതായി സൂചന. ഇറിഡിയം-റൈസ് പുള്ളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടാണു കൊലയ്ക്കുപിന്നിലെന്നു പോലീസ് സൂചിപ്പിച്ചു.

കോയമ്പത്തൂർ സോമന്നൂർ സ്വദേശി ചാൾസ് ബെഞ്ചമിൻ എന്ന അരുൺ(40) ആണു കൊല്ലപ്പെട്ടത്. പ്രതികൾക്ക് അരുണിനെ മർദിക്കാൻ സ്വന്തം വീട് വിട്ടുനൽകിയ ശ്രീനാരായണപുരം പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശി മുത്തുവാണു പോലീസിന്‍റെ പിടിയിലുള്ളതായി സൂചന ലഭിച്ചത്.

കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്തു മിനിയാന്നു രാത്രി പത്തുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. വടക്കുഭാഗത്തുനിന്നു വന്ന കാറിൽനിന്ന് ഇറങ്ങിയ നാലു പേരടങ്ങുന്ന സംഘം, അപകടത്തിൽ പരിക്കുപറ്റിയെന്നു തെറ്റിദ്ധരിപ്പിച്ച് ആംബുലൻസ് വിളിച്ചുവരുത്തി അരുണിനെ ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. ആശുപത്രിയിലേക്ക് ആംബുലൻസിനുപിന്നാലെ എത്താമെന്നുപറഞ്ഞ് സംഘം മുങ്ങി. ആശുപത്രിയിലെത്തുമ്പോഴേക്കും അരുണിന്‍റെ മരണം സംഭവിച്ചിരുന്നു.

സംഭവത്തെത്തുടർന്ന് കയ്പമംഗലം പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണു അരുണിന്‍റെ മരണം കൊലപാതകമാണെന്നു കണ്ടെത്തിയത്. അരുണിന്‍റെ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു ബന്ധുക്കൾ എത്തിയശേഷം തുടർനടപടികൾ സ്വീകരിക്കും. കയ്പമംഗലം ഇൻസ്പെക്ടർ എം. ഷാജഹാനാണ് അന്വേഷണച്ചുമതല. സംഭവവുമായി ബന്ധപ്പെട്ട് സയന്‍റിഫിക് ഉദ്യോഗസ്ഥരും വിരലടയാളവിദഗ്ധരും പടിഞ്ഞാറെ വെമ്പല്ലൂരിലെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു.

പത്തോളം പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ടി.കെ. ഷൈജു എന്നിവരും സ്ഥലത്തെത്തി അന്വേഷണം നടത്തി.


കണ്ണൂരിലെത്തിയ കയ്പമംഗലം പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കൊലയ്ക്കുപിന്നിൽ ഇറിഡിയം- റൈസ് പുള്ളര്‍ സാന്പത്തിക ഇടപാടെന്നു പോലീസ്

ഇറിഡിയം-റൈസ് പുള്ളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടാണ് അരുണിന്‍റെ കൊലപാതകത്തിലേക്കു നയിച്ചിട്ടുള്ളതെന്നാണു പോലീസ് കണ്ടെത്തൽ.

കണ്ണൂർ സ്വദേശിയായ സാദിഖിൽനിന്നു പത്തുലക്ഷം രൂപ, ആലപ്പുഴ സ്വദേശി ശശാങ്കൻ എന്ന ഇടനിലക്കാരൻമുഖേന അരുൺ വാങ്ങിയിരുന്നു. ആറുമാസം പിന്നിട്ടിട്ടും ഇടപാട് നടക്കാതിരിക്കുകയും നൽകിയ പണം തിരിച്ചുലഭിക്കാതെയും വന്നതോടെ അരുണിനെ സാദിഖിന്‍റെ നേതൃത്വത്തിലുള്ള സംഘം മിനിയാന്നു രാവിലെ പത്തുമണിയോടെ പാലിയേക്കരയിലേക്കു തന്ത്രപരമായി വിളിച്ചുവരുത്തുകയായിരുന്നു.

തുടർന്ന് കാറിൽ കല്ലൂരുള്ള രഹസ്യകേന്ദ്രത്തിൽ കൊണ്ടുപോയി അരുണിനെ മർദിച്ചു. വൈകുന്നേരം നാലുമണിയോടെ അരുണിനെയും ശശാങ്കനെയുംകൂട്ടി ശ്രീനാരായണപുരം പടിഞ്ഞാറെവെമ്പല്ലൂരുള്ള സുഹൃത്ത് മുത്തു താമസിക്കുന്ന വീട്ടിൽ കൊണ്ടുവന്ന് അവിടെവച്ച് അരുണിനെയും ശശാങ്കനെയും വീണ്ടും മർദിച്ചു.

രാത്രി എട്ടരയോടെ അരുണിന് അനക്കമില്ലാതെ വന്നപ്പോൾ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കാറിൽ കയറ്റുന്നതിനിടെ ശശാങ്കൻ ഓടിരക്ഷപ്പെട്ടു. ഇതിനിടെ, അരുണുമായി സാദിഖും സംഘവും കാറിൽ കയറി കയ്പമംഗലം ഭാഗത്തേക്കു പോയി. സുഹൃത്തിനെക്കൊണ്ട് ആംബുലൻസ് വിളിപ്പിച്ച് അരുണിനെ കയറ്റിവിട്ട് സംഘം കടന്നുകളയുകയായിരുന്നു.

രക്ഷപ്പെട്ട ശശാങ്കൻ അസ്മാബി കോളജിനു സമീപത്തുള്ള കടയിൽ കയറി മർദനമേറ്റ വിവരം അറിയിച്ചു. കടക്കാരൻ വിളിച്ചറിയിച്ചതിനെതുടർന്നു മതിലകം പോലീസെത്തി ശശാങ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശശാങ്കനെ ചോദ്യംചെയ്തതിൽനിന്നാണു കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.