ക്കളായ അഡ്വ. എം.എല്‍. സജീവനും സുജാത ബോബനും സമ്മതപത്രം നല്‍കിയിരുന്നു.
എന്നാല്‍ മതാചാരപ്രകാരം സംസ്കാരം നടത്തണമെന്നതായിരുന്നു ആശ ലോറന്‍സിന്റെ നിലപാട്. പ്രിന്‍സിപ്പലിന്റെ തീരുമാനം അനുകൂലമല്ലെങ്കില്‍ താന്‍ കേസുമായി മുന്നോട്ടുപോകുമെന്ന് ആശ ലോറന്‍സ് ഇന്നലെയും ആവര്‍ത്തിച്ചു. മൃതദേഹം ഇപ്പോള്‍ എറണാകുളം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ്.