പോലീസ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കു ലൈക്ക് കൂടുന്നു, തട്ടിപ്പും
പോലീസ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കു  ലൈക്ക് കൂടുന്നു, തട്ടിപ്പും
Wednesday, September 25, 2024 3:25 AM IST
ഇ.അനീഷ്

കോഴിക്കോട്: തട്ടിപ്പുകേസുകളുമായി ബന്ധപ്പെട്ട് നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെടുന്നതായി പോലീസ്. ഔദോഗിക ഫേസ്ബുക്ക് വഴി എത്രയൊക്കെ മുന്നറിയിപ്പു നല്‍കിയിട്ടും സൈബര്‍ തട്ടിപ്പ് ഉള്‍പ്പെടെയുള്ള കേസുകളില്‍ അത് ഫലവത്താകുന്നില്ലെന്നാണ് ആക്ഷേപം.

അനു ദിനം അപ്‌ഡേറ്റ് ചെയ്ത് മുന്നറിയിപ്പു നല്‍കുമ്പോഴും ഒന്നും ഫലവത്താകുന്നില്ലെന്നാണ് ആക്ഷേപം.

സൈബര്‍ സെല്ലില്‍ മൂന്നു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം കുത്തനെ വര്‍ധിച്ചുവെന്നും പോസ്റ്റുകള്‍ നിരവധി തവണ ഷെയര്‍ ചെയ്തിട്ടും കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടാകുന്നതെന്നും പോലീസ് പറയുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ചാണ് എന്തെല്ലാമാണു പോലീസിനു മുന്നറിയിപ്പ് നല്‍കേണ്ടതെന്നു മുന്‍ഗണനാ ക്രമത്തില്‍ തീരുമാനിക്കുന്നത്.

പണം നഷ്ടമായവരില്‍ പലരും അഭിമാന പ്രശ്‌നവും മറ്റു പ്രശ്‌നങ്ങളും മൂലം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറാകുന്നില്ല. ഇതുകൂടി വരുമ്പോള്‍ കേസുകളുടെ എണ്ണം വര്‍ധിക്കുക മാത്രമേ ഉള്ളുവെന്നാണ് അധികൃതര്‍ പറയുന്നത്.

2011 ഓഗസ്റ്റ് 12നാണു പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങിയത്. ജനസമൂഹത്തിലെ വര്‍ധിച്ചുവരുന്ന സോഷ്യല്‍ മീഡിയ സ്വാധീനംകൂടി ഉള്‍ക്കൊണ്ടുകൊണ്ടാണു പേജ് തുടങ്ങിയത്. ഇതിനു മുന്‍പ് സ്‌കൂളുകളിലും മറ്റ് പൊതു പരിപാടികളിലുമുള്ള ബോധവത്കരണ ക്ലാസുകളായിരുന്നു പ്രധാനമായും പോലീസ് ജനമനസുകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഉപാധിയായി കണ്ടിരുന്നത്.


പക്ഷെ 23 വര്‍ഷങ്ങള്‍ക്കിപ്പുറവും സോഷ്യല്‍ മീഡിയയിലെ തട്ടിപ്പുകള്‍ക്കോ മറ്റ് തട്ടിപ്പുകള്‍ക്കോ യാതൊരു ശമനവും ഉണ്ടായിട്ടില്ല. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സാപ്, ടെലഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെയെല്ലാം ട്രേഡിംഗ് തട്ടിപ്പ് നടക്കുന്നു. പേജില്‍ ആളുകള്‍ സന്ദര്‍ശിക്കുന്നു, പോസ്റ്റുകള്‍ വായിക്കുന്നു..പക്ഷേ സമാന തട്ടില്‍ത്തന്നെ അവര്‍ വീഴുകയും ചെയ്യുന്നു.

1.9 എം ഫോളോവേഴ്‌സാണു പേജിലുള്ളത്. ഓരോ വര്‍ഷവും ഫോളോവേഴ്‌സ് കൂടുന്നു. പക്ഷേ ഫലമില്ല എന്നുമാത്രം. സൈബര്‍ തട്ടിപ്പ് കൂടുമ്പോള്‍ പലപ്പോഴും ഒരേ കാര്യംതന്നെ വീണ്ടും ഓര്‍മിപ്പിച്ച് പോലീസ് പോസ്റ്റിടാറുണ്ട്.

കെഎസ്ഇബി വഴിയുള്ള തട്ടിപ്പ്, ബാങ്കില്‍നിന്നു ലോണ്‍ പാസായി എന്നറിയിച്ചുകൊണ്ടുള്ള തട്ടിപ്പ്, ഇ-സിം തട്ടിപ്പ് , റിവാര്‍ഡ് ,പോലീസ് വെര്‍ച്വല്‍ അറസ്റ്റ് തുടങ്ങി എല്ലാ കാര്യത്തിലും കബളിക്കപ്പെടാനുള്ള സാധ്യത ചുണ്ടിക്കാട്ടി പോലീസ് പോസ്റ്റിട്ടതാണ്. പക്ഷേ ലൈക്കടിച്ച് ആളുകള്‍ സമാന തട്ടിപ്പില്‍ പോയി വീഴുന്നു. അത്രമാത്രം...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.