മുകേഷിനു മുന്പും പ്രതികളായി എംഎൽഎമാർ
മുകേഷിനു മുന്പും പ്രതികളായി എംഎൽഎമാർ
Wednesday, September 25, 2024 4:50 AM IST
കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: നടിയുടെ ലൈംഗികപീഡന പരാതിയിൽ നടൻകൂടിയായ എം. മുകേഷ് എംഎൽഎ അറസ്റ്റിലായപ്പോൾ, സമാന പരാതികളിൽ നേരത്തെയും ചില എംഎൽഎമാർ അറസ്റ്റിലാകുകയും അറസ്റ്റ് ഭീഷണി നേരിടുകയും ചെയ്തിരുന്നു.

ലൈംഗികപീഡനവുമായി ബന്ധപ്പെട്ടു സ്ത്രീകൾ നൽകിയ പരാതികളിൽ അരഡസനിലേറെ കേരള നിയമസഭയിലെ എംഎൽഎമാരാണ് അറസ്റ്റോ അറസ്റ്റ് ഭീഷണിയോ നേരിട്ടത്. അപൂർവം കേസുകളിൽ കീഴ്കോടതി ശിക്ഷിച്ച സംഭവങ്ങളുമുണ്ടായി.

മുകേഷിനെതിരേ നടി നൽകിയ പരാതിയിൽ എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയയ്ക്കുന്പോൾ, 15-ാം കേരള നിയമസഭയിൽ ലൈംഗിക പീഡന കേസിൽ അറസ്റ്റിലാകുന്ന ആദ്യ ഭരണകക്ഷി എംഎൽഎയായി മാറും.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് കോണ്‍ഗ്രസ് എംഎൽഎമാരായ കോവളത്തെ പ്രതിനിധീകരിക്കുന്ന എം. വിൻസെന്‍റിനും പെരുന്പാവൂരിലെ അംഗമായ എൽദോസ് കുന്നപ്പിള്ളിക്കും എതിരേ ലൈംഗിക പീഡന പരാതി ഉയർന്നിരുന്നു. എം. വിൻസെന്‍റിനെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. അറസ്റ്റിലായ ഏറെ നാളുകൾക്കു ശേഷമാണ് ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.

തുടർന്ന് 2021 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ഉയർന്ന ഭൂരിപക്ഷത്തോടെ വിൻസന്‍റ് വീണ്ടും കോവളത്തുനിന്നു യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ചു. എൽദോസ് കുന്നപ്പിള്ളിക്കെതിരേയും സ്ത്രീപീഡന പരാതി ഉയരുകയും പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇദ്ദേഹത്തിന് എതിരേയുള്ള കേസ് ഇപ്പോഴും നിലവിലുണ്ട്.


കോവളത്തിന്‍റെ പ്രതിനിധിയായിരുന്ന ഡോ.എ. നീലലോഹിതദാസൻ നാടാർക്കെതിരേയും സ്ത്രീപീഡനവുമായി ബന്ധപ്പെട്ടുയർന്ന പരാതികൾ മന്ത്രിസ്ഥാനം തെറിക്കാൻ ഇടയാക്കി. ഇ.കെ. നായനാർ മന്ത്രിസഭയിൽ വനം, ഗതാഗത വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ഇദ്ദേഹത്തിനെതിരേ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയും ഐഎഫ്എസ് ഉദ്യോഗസ്ഥയുമായിരുന്നു പരാതി നൽകിയത്. ഇതേത്തുടർന്ന് 2000 ത്തിൽ നീലന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു.

2001 ലെ തെരഞ്ഞെടുപ്പിൽ നീലൻ വീണ്ടും ജനതാദൾ പ്രതിനിധിയായി കോവളത്തുനിന്നു വിജയിച്ച ചരിത്രവുമുണ്ട്. മന്ത്രിയായിരിക്കെ ജോസ് തെറ്റയിലിനെതിരേയും സ്ത്രീപീഡന പരാതി ഉയർന്നിരുന്നു.

എംഎൽഎയുടെ അറസ്റ്റ് സ്പീക്കറെ അറിയിക്കണം

ക്രിമിനൽ കേസുകളിൽ എംഎൽഎമാരെ അറസ്റ്റ് ചെയ്താൽ, ഇക്കാര്യം ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ എത്രയും വേഗം നിയമസഭാ സ്പീക്കറെ രേഖാമൂലം അറിയിക്കണമെന്നാണ് നിയമസഭാ ചട്ടം 161 ൽ വ്യക്തമാക്കുന്നത്.

നിയമസഭാ സമ്മേളനം നടക്കുന്ന കാലയളവാണെങ്കിൽ നിയമസഭാ വളപ്പിൽ നിന്നോ എംഎൽഎ ഹോസ്റ്റൽ അടക്കമുള്ള സ്ഥാലങ്ങളിൽ നിന്നോ പിടികൂടാൻ സ്പീക്കറുടെ മുൻകൂർ അനുമതി ആവശ്യമാണ്.

എന്നാൽ, അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചാൽ ചട്ടം 163 അനുസരിച്ച് സ്പീക്കറെ രേഖാമൂലം അറിയിക്കണമെന്ന കാര്യത്തിൽ നിർബന്ധമില്ലെന്നും വ്യക്തമാക്കുന്നുണ്ട്. മുൻപുള്ള അറസ്റ്റുകളിൽ ഇത്തരം നിബന്ധനകൾ അന്വേഷണ ഉദ്യോഗസ്ഥർ കൃത്യമായി പാലിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.