മുഖ്യമന്ത്രി പൂര്‍ണ പരാജയം, ആഭ്യന്തരവകുപ്പ് ഒഴിയണം; പിണറായിക്കെതിരേ ‘യുദ്ധ’പ്രഖ്യാപനം
മുഖ്യമന്ത്രി പൂര്‍ണ പരാജയം, ആഭ്യന്തരവകുപ്പ് ഒഴിയണം; പിണറായിക്കെതിരേ ‘യുദ്ധ’പ്രഖ്യാപനം
Friday, September 27, 2024 2:21 AM IST
നിലമ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരേ യുദ്ധപ്രഖ്യാപനം നടത്തി പി.വി. അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രി പൂര്‍ണ പരാജയമാണെന്നും ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. സിപിഎമ്മിന്‍റെ വിലക്ക് ലംഘിച്ച് നിലമ്പൂരില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്യപ്രതികരണവുമായി എത്തുകയായിരുന്നു അന്‍വര്‍.

കഴിഞ്ഞദിവസം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കു മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും ക്ലീന്‍ചിറ്റ് ലഭിച്ചതും അന്‍വറിനു മുന്നറിയിപ്പ് നല്‍കിയതുമാണ് വിലക്കു മറികടന്ന് മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിക്കാൻ അൻവറിനെ പ്രേരിപ്പിച്ചത്.

മുഖ്യമന്ത്രിക്കെിരേ അതീവഗുരുതര വിഷയങ്ങളാണ് അന്‍വര്‍ വെട്ടിത്തുറന്നു പറഞ്ഞത്. ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം സംഘടിപ്പിക്കുമെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. “എന്‍റെ പരാതിയില്‍ മുഖ്യമന്ത്രി നടപടിയെടുക്കുമെന്നു വിശ്വാസമുണ്ടായിരുന്നു.

എന്നാല്‍ എഡിജിപി എം.ആര്‍. അജിത്കുമാര്‍ എഴുതിക്കൊടുക്കുന്ന തിരക്കഥ വായിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രിയില്‍ പൂജ്യം വിശ്വാസമാണ്. മരംമുറിക്കേസും എഡിജിപിക്കെതിരായ അന്വേഷണവും ശരിയായ ദിശയിലല്ല. സ്വര്‍ണക്കടത്തുകാര്‍ക്ക് പോലീസ് കൂട്ടുനില്‍ക്കുന്നു’’- അന്‍വര്‍ പറഞ്ഞു.

“ആരോപണങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് പാര്‍ട്ടി പറഞ്ഞതു വിശ്വസിച്ചു. അതിനാല്‍ നിര്‍ദേശം പാലിച്ചു. എന്നാല്‍ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നു ബോധ്യമായി. റിദാന്‍ വധക്കേസിലും പോലീസ് നടത്തിയ അന്വേഷണം ശരിയല്ല. പാര്‍ട്ടിയിലായിരുന്നു എന്‍റെ പ്രതീക്ഷ മുഴുവനും.

കാര്യങ്ങള്‍ അന്വേഷിക്കട്ടെ എന്നു പോലും പാര്‍ട്ടി സെക്രട്ടറി പറഞ്ഞില്ല. എല്ലാ ഉറപ്പുകളും പാര്‍ട്ടി ലംഘിച്ചു. പാര്‍ട്ടിയിലെ സാധാരണക്കാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചാണ് ഇവിടെവരെയെത്തിയത്. എന്നാല്‍, അവരുടെ വിഷയങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടി തയാറല്ല. പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരായ ആരോപണത്തില്‍നിന്നു മാറാന്‍ ഉദ്ദേശിക്കുന്നില്ല.’’

പി. ശശിക്കെതിരേ അന്വേഷണം നടത്തിയില്ലെന്നു മാത്രമല്ല, തന്നെ അപമാനിക്കുന്ന രീതിയില്‍ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും പ്രസ്താവന നടത്തി. മുഖ്യമന്ത്രി കള്ളക്കടത്തുകാരില്‍ ഒരാളായി തന്നെ ചിത്രീകരിച്ചു. എന്നെ ചതിക്കുകയായിരുന്നു ആ മനുഷ്യന്‍. ഇത് എനിക്ക് വല്ലാത്ത ഡാമേജുണ്ടാക്കി.

അദ്ദേഹത്തെ തിരുത്താന്‍ പാര്‍ട്ടി തയാറായില്ല. അടിമത്തമാണു പാര്‍ട്ടിയില്‍. പാര്‍ട്ടി തനിക്കു നല്‍കിയ ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ടു. ഇനി വിശ്വാസം കോടതിയിലാണെന്നും താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

തൃശൂര്‍ പൂരം എഡിജിപിയെക്കൊണ്ട് കലക്കിച്ചത് ആരാണെന്ന ചോദ്യത്തിന്, അത് പകല്‍പോലെ വ്യക്തമല്ലേ എന്നായിരുന്നു മറുപടി. സിപിഎമ്മിനും പ്രവര്‍ത്തകര്‍ക്കും ഒപ്പമാണു താന്‍. പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന പുഴുക്കുത്തുകള്‍ക്കെതിരേയാണു പോരാട്ടം.


കോടിയേരി ബാലകൃഷ്ണന്‍ ഉണ്ടായിരുന്നെങ്കില്‍ തനിക്ക് ഇങ്ങനെ പത്രസമ്മേളനം നടത്തേണ്ട ഗതി വരില്ലായിരുന്നു. അദ്ദേഹം മരണപ്പെട്ട സമയത്ത് വിലാപയാത്ര നടത്തിയില്ല. തിരുവനന്തപുരം എകെജി സെന്‍റര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള സഖാക്കള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. പിറ്റേ ദിവസം മുഖ്യമന്ത്രിക്കു വിദേശയാത്രയ്ക്കു പോകേണ്ടതിനാലാണ് ഇത്തരമൊരു ക്രമീകരണം നടത്തിയത്. ഇതു സഖാക്കളിലുണ്ടാക്കിയ വേദന ഇപ്പോഴും മാറിയിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നിസഹായനാണെന്ന് അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്നത് ഉപജാപക സംഘമാണ്. ഈ സംഘമാണു മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്കുപോലും പാര്‍ട്ടിയില്‍ അഭിപ്രായം പറയാന്‍ അവസരമില്ല.

പാര്‍ലമെന്‍ററി പാര്‍ട്ടി അംഗത്വത്തില്‍നിന്ന് പുറത്താക്കുമോയെന്ന ചോദ്യത്തിന്, സ്വതന്ത്രനായ താന്‍ ഇപ്പോള്‍ സെക്യൂരിറ്റിയുടെ റോളിലാണ് ഉള്ളതെന്നും അവിടെനിന്നു പുറത്താക്കിയാല്‍ റോഡിലിറങ്ങി നില്‍ക്കുമെന്നും താന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന മോഹം ആര്‍ക്കും വേണ്ടെന്നും ഈ നിയമസഭയുടെ കാലാവധി കഴിയും വരെ എംഎല്‍എസ്ഥാനത്ത് ഉണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു.

വെല്ലുവിളി

സ്വര്‍ണക്കടത്ത് കേസില്‍ പോലീസ് സ്വര്‍ണം പൊട്ടിക്കുന്നുവെന്ന ആരോപണം അന്‍വര്‍ ആവര്‍ത്തിച്ചു. പ്രതികളില്‍നിന്നു പിടികൂടുന്ന സ്വര്‍ണം കോടതിയില്‍ എത്തുമ്പോള്‍ അളവു കുറയുന്നു. കരിപ്പുര്‍ വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് അന്‍വര്‍ വെല്ലുവിളിച്ചു.

പ്രതികളും ബന്ധുക്കളും ഉള്‍പ്പെടെ പ്രതികരിക്കുന്ന ദൃശ്യങ്ങളും അന്‍വർ പുറത്തുവിട്ടു. സ്വര്‍ണക്കള്ളക്കടത്തില്‍ പോലീസിനു പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനു മറുപടിയായി രണ്ട് കാരിയര്‍മാരുടെ വീഡിയോ പുറത്തുവിട്ടായിരുന്നു അന്‍വറിന്‍റെ മറുപടി.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ 188 സ്വര്‍ണക്കള്ളക്കടത്ത് കേസുകളില്‍ ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്ന് അന്‍വര്‍ മുഖ്യമന്ത്രിയെ ആവര്‍ത്തിച്ചു വെല്ലുവിളിച്ചു.

പരിഹാസം

മരുമകനുവേണ്ടി മാത്രമുള്ളതല്ല പാര്‍ട്ടിയെന്നും അന്‍വര്‍ മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു. ഈ അവസ്ഥയുമായി മുന്നോട്ടു പോയാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും അന്‍വര്‍ തുറന്നടിച്ചു.

എട്ട് കൊല്ലം മുമ്പ് പിണറായി മുഖ്യമന്ത്രിയാകുമ്പോള്‍ സൂര്യശോഭയായിരുന്നു. ഇപ്പോള്‍ ആ ശോഭ കെട്ടുപോയെന്നും പി.വി. അന്‍വര്‍ എംഎല്‍എ പരിഹസിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.