സപ്ലൈകോയ്ക്കു കേരളീയരുടെ നിത്യജീവിതത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞു: മുഖ്യമന്ത്രി
സപ്ലൈകോയ്ക്കു കേരളീയരുടെ  നിത്യജീവിതത്തിന്‍റെ ഭാഗമാകാൻ  കഴിഞ്ഞു: മുഖ്യമന്ത്രി
Wednesday, June 26, 2024 1:43 AM IST
തിരുവനന്തപുരം: സപ്ലൈകോയ്ക്ക് കേരളീയരുടെ നിത്യജീവിതത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന്‍റെ(സപ്ലൈകോ) സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

50-ാം വാർഷികത്തിന്‍റെ ഭാഗമായി ഫിഫ്റ്റി ഫിഫ്റ്റി പദ്ധതിയിലൂടെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ 50 ജനപ്രിയ ഉത്പന്നങ്ങൾക്കു വരുന്ന 50 ദിവസത്തേക്കു പ്രത്യേക വിലക്കുറവും ഓഫറും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സപ്ലൈകോ ഹാപ്പി അവേഴ്സ് എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഉച്ചയ്ക്കു രണ്ടു മുതൽ മൂന്നു വരെ പൊതുജനങ്ങൾക്കു പ്രത്യേക വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനാകും.

സബ്സിഡി ഇല്ലാത്ത ഉത്പന്നങ്ങൾവാങ്ങുന്ന ഉപഭോക്താക്കളുടെ ബിൽ തുകയിൽനിന്നു നിലവിലുള്ള വിലക്കുറവിനു പുറമേ 10 ശതമാനം അധിക വിലക്കുറവ് ഈ പദ്ധതി പ്രകാരം നൽകും.


സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 14 ജില്ലകളിലും സപ്ലൈകോയുടെ സിഗ്നേച്ചർ മാർട്ടുകൾ തുറക്കും. ഓരോ സൂപ്പർ മാർക്കറ്റ് വീതം ആധുനിക നിലവാരത്തിൽ നവീകരിച്ചാകും സിഗ്നേച്ചർ മാർട്ടുകളാക്കുക-മുഖ്യമന്ത്രി പറഞ്ഞു.

വിപണിയുടെ ഘടന വലിയ മാറ്റങ്ങൾക്കു വിധേയമാകുന്ന കാലമാണിത്. ഈ മാറ്റങ്ങളെ ഉൾക്കൊള്ളാൻ സപ്ലൈകോയെപോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കു കഴിയണം. അതിനു വലിയ ചർച്ചകളും അഭിപ്രായ സ്വാംശീകരണവുമുണ്ടാകണം. ഈ ലക്ഷ്യത്തോടെ വിവിധ വിഷയങ്ങളിൽ സപ്ലൈകോയുടെ നേതൃത്വത്തിൽ സെമിനാറുകൾ സംഘടിപ്പിക്കും.

ഒരു ജില്ലയിൽ ഒന്ന് എന്ന കണക്കിൽ ഒരു വർഷംകൊണ്ട് ഇതു പൂർത്തിയാക്കും- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്‍റണി രാജു എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.