അർജുൻ ഓർമയുടെ ആഴങ്ങളിൽ
അർജുൻ ഓർമയുടെ ആഴങ്ങളിൽ
Sunday, September 29, 2024 2:17 AM IST
ഇ. അനീഷ്

കോഴിക്കോട്: ഇങ്ങനെയൊരു അന്തിമോപചാരം മലയാളക്കരയെ സംബന്ധിച്ചിടത്തോളം അന്യമായിരുന്നു. ഉറങ്ങാതെ നാട് കാത്തിരുന്നു.. അര്‍ജുന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് എവിടെ എത്തിയെന്നറിയാന്‍...അവസാനമായി ഒരു നോക്കുകാണാന്‍ കാര്യമായി ഒന്നും അവശേഷിച്ചിട്ടില്ലെന്നറിയാമായിരുന്നുവെങ്കിലും അവര്‍ ഇമ ചിമ്മാതെ കാത്തിരുന്നു.

അത്രത്തോളം പ്രിയപ്പെട്ടവനായിരുന്നു അര്‍ജുന്‍ അവര്‍ക്ക്... കാണാതായപ്പോള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ... നാളുകള്‍ കഴിയുമ്പോള്‍ അവസാന ഓര്‍മകള്‍ക്കായി ഒന്നും ലഭിക്കില്ലെന്നറിഞ്ഞപ്പോഴുണ്ടായ നൊമ്പരം...പ്രാര്‍ഥനകള്‍...എല്ലാത്തിനുമുള്ള ഉത്തരമായിരുന്നു ഇന്നലെ കണ്ണാടിക്കലിലെ വീട്ടിലേക്ക് എത്തിയ ആംബുലന്‍സ്. ലോറി ഓടിച്ചുപോകുന്ന അര്‍ജുനെ നിരവധി തവണ കണ്ട അവര്‍ ആംബുലന്‍സിനുള്ളിലേക്ക് അവസാനമായി അവനെ കാണാന്‍ കണ്ണെറിഞ്ഞു. നെടുനിശ്വസമെടുത്തു..അതെ ഈ കാഴ്ചകള്‍ അത്രപെട്ടെന്നൊന്നും കാലം മറയ്ക്കില്ല...


വെള്ളിയാഴ്ച രാത്രി മുതൽ കണ്ണാടിക്കൽ നിവാസികൾ അർജുന്‍റെ മൃതദേഹം എത്തുന്നതിനായി ഉറക്കമൊഴിച്ച് കാത്തിരിക്കുകയായിരുന്നു. എട്ടിനു മൃതദേഹം എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും രാവിലെ മുതൽ തന്നെ ആളുകൾ കവലയിൽ എത്തിയിരുന്നു.


എട്ടരയോടെ മൃതദേഹം കണ്ണാടിക്കൽ എത്തിയപ്പോഴേക്കും നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. തുടർന്ന് ആംബുലൻസിന് പിന്നാലെ ആളുകൾ വിലാപയാത്രയായി കണ്ണാടിക്കലിലെ വീട്ടിലേക്കു നടന്നു. റോഡിനിരുവശവും സ്ത്രീകളും കുട്ടികളും കാത്തുനിന്നു.

വീടിന് സമീപത്തെത്തിയപ്പോൾ പോലീസിന് ആളുകളെ നിയന്ത്രിക്കേണ്ടി വന്നു. തുടർന്ന് കുറച്ച് ആളുകളെ മാത്രമായി കടത്തിവിടാൻ തുടങ്ങി.

വീടും പരിസരവുമെല്ലാം ഇതിനകം തന്നെ ആളുകൾ തിങ്ങിനിറഞ്ഞു. ഒൻപതരയോടൊണ് വീട്ടിൽ പൊതുദർശനം ആരംഭിച്ചത്.

മന്ത്രി എ.കെ. ശശീന്ദ്രൻ, എം.കെ.രാഘവൻ എംപി, ഷാഫി പറമ്പിൽ എംപി, കാർവാർ എംഎൽഎ സതീഷ് സെയിൽ, എംഎൽഎമാരായ കെ.കെ. രമ, സച്ചിൻദേവ്, ലിന്‍റോ ജോസഫ്, തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കളക്ടര്‍ സ്നേഹിൽ കുമാർ തുടങ്ങിയവർ വിലാപയാത്രയെ അനുഗമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.