ആരക്കുഴ: പഞ്ചായത്തിന്‍റെ 2025-26 സാന്പത്തിക വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്‍റ് ബിജു തോട്ടുപുറം അവതരിപ്പിച്ചു. പ്രസിഡന്‍റ് എസ്. ലസിത അധ്യക്ഷത വഹിച്ചു. മാലിന്യ നിർമാർജനം, ദാരിദ്ര നിർമാർജനം, കാർഷികവികസനം, ഭവന നിർമാണം, ആരോഗ്യമേഖല എന്നിവക്ക് ഊന്നൽ നൽകുന്നതാണ് ബജറ്റ്.

12,98,84,429 വരവും 12,77,74,184 ചെലവും 21,10,245 നീക്കിയിരിപ്പുമുള്ള ബജറ്റിൽ ഭവന നിർമാണത്തിന് ഒരു കോടി എട്ട് ലക്ഷവും ഉല്പാദനമേഖലയ്ക്ക് 59.5 ലക്ഷവും ആരോഗ്യമേഖലക്ക് 25 ലക്ഷവും മാലിന്യ നിർമാർജനത്തിന് 30 ലക്ഷവും പ്രാദേശിക ടൂറിസം ഹബ്ബിന് 11 ലക്ഷവും പട്ടികജാതി ക്ഷേമത്തിനായി 21.5 ലക്ഷവും വനിതാ വികസനത്തിന് 16 ലക്ഷവും കുടിവെള്ളം ക്ഷാമം പരിഹരിക്കുന്നതിന് 12 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.