തിരുവനന്തപുരം: കേന്ദ്ര സർക്കാർ വെടിക്കെട്ടിനു നിയന്ത്രണങ്ങൾ കൊണ്ടുവന്നെങ്കിലും ആചാരാനുഷ്ഠാനങ്ങൾക്കു വിഘ്നം വരാതെ തൃശൂർ പൂരം ഭംഗിയായി നടത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്‍റെ ഭേദഗതികൾ സംബന്ധിച്ചു തൃശൂർ പൂരം ദേവസ്വങ്ങൾ ആശങ്ക അറിയിച്ചിരുന്നു.

ഇതിനു പരിഹാരം കാണാനായി കേന്ദ്രമന്ത്രി പീയുഷ് ഗോയലിനു കത്തയച്ചിട്ടുണ്ട്. മാത്രമല്ല കേന്ദ്രത്തിൽ നിരന്തര സമ്മർദം ചെലുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭേദഗതിക്കെതിരേ സംസ്ഥാനത്തിനു നിയമം കൊണ്ടുവരാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഉത്സവങ്ങളുടെ ഭാഗമായി ആനകൾക്കു പ്രയാസങ്ങളുണ്ടാകരുതെന്നാണു സർക്കാർ നിലപാട്.ആനകൾ തമ്മിൽ ഒരു മീറ്റർ അകലം ഉണ്ടാവണമെന്ന നിർദേശം ദേവസ്വങ്ങൾ അംഗീകരിച്ചിട്ടുണ്ട്.

ഇതു ജില്ലാമോണിറ്ററിംഗ് കമ്മിറ്റി ഉറപ്പാക്കുമെന്ന സർക്കാർ നിർദേശം ഹൈക്കോടതിയും അംഗീകരിച്ചു. അതിനാൽ ഒരു പ്രയാസവുമില്ലാതെ ആന എഴുന്നള്ളിപ്പു നടക്കും.