തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം. ആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ്. വീട് നിര്‍മാണം, ഫ്ലാറ്റ് വാങ്ങല്‍ തുടങ്ങിയ കാര്യങ്ങളില്‍ അഴിമതി നടന്നിട്ടില്ലെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍.

വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് നല്‍കി. പി.വി. അന്‍വര്‍ നല്‍കിയ പരാതിയിൽ എഡിജിപി അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്നാണ് വിജിലന്‍സിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അജിത്കുമാറിന്‍റെ സ്ഥാനക്കയറ്റത്തിലെ തടസം നീങ്ങും.