പ്രശാന്തനെ സഹായിച്ചിരുന്നെന്ന് സിപിഐ
പ്രശാന്തനെ  സഹായിച്ചിരുന്നെന്ന് സിപിഐ
Monday, October 21, 2024 2:02 AM IST
കണ്ണൂര്‍: പെട്രോൾ പന്പിന്‍റെ എൻഒസിക്കായി പ്രശാന്തന്‍റെ ആവശ്യപ്രകാരം എഡിഎം നവീന്‍ ബാബുവിനെ വിളിച്ചിരുന്നുവെന്നു സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാര്‍. ആറുമാസം മുമ്പ് പ്രശാന്തന്‍ കണ്ണൂര്‍ സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ആവശ്യപ്പെട്ട പ്രകാരമാണ് എഡിഎമ്മിനെ വിളിച്ചത്.

പെട്രോള്‍ പമ്പിന്‍റെ എന്‍ഒസിക്കായി അപേക്ഷ നല്‍കിയശേഷം ഓഫീസിലെത്തിയാണ് ആവശ്യമുന്നയിച്ചത്. എഡിഎമ്മിനെ വിളിച്ച് നടപടികള്‍ പെട്ടെന്നു നടത്താനുള്ള കാര്യങ്ങള്‍ ചെയ്യുമോ എന്നായിരുന്നു പ്രശാന്തന്‍ പറഞ്ഞത്. ഇതു പ്രകാരം എഡിഎമ്മിനെ വിളിച്ച് കാര്യം സൂചിപ്പിച്ചു. അതിനുശേഷം എഡിഎം സ്ഥലം സന്ദര്‍ശിച്ചതായി അറിഞ്ഞെന്നും മറ്റൊന്നുമില്ലെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.


പെട്രോള്‍ പമ്പിന്‍റെ എന്‍ഒസിക്കായി സിപിഐ സഹായിച്ചെന്ന് ദിവ്യയോടു പറഞ്ഞിരുന്നതായി അപേക്ഷകന്‍ പ്രശാന്ത് പറഞ്ഞിട്ടുണ്ട്. വിജിലന്‍സിനും ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മീഷണര്‍ക്കും നല്‍കിയ മൊഴികളിലാണ് സിപിഐ സഹായത്തെപ്പറ്റി പരാമര്‍ശമുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.