ദിവ്യയുടെ മുൻകൂർ ജാമ്യഹർജി കോടതി പരിഗണിച്ചില്ല
ദിവ്യയുടെ മുൻകൂർ ജാമ്യഹർജി കോടതി പരിഗണിച്ചില്ല
Sunday, October 20, 2024 12:59 AM IST
തലശേരി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.പി. ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി ഇന്നലെ കോടതി പരിഗണിച്ചില്ല.

പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നിസാർ അഹമ്മദ് മുമ്പാകെ അഭിഭാഷകന്‍ കെ. വിശ്വന്‍ മുഖേനയാണുവെള്ളിയാഴ്ച വൈകുന്നേരം പി.പി. ദിവ്യ മുന്‍കൂര്‍ ജാമ്യഹർജി ഫയൽ ചെയ്തത്. ഹർജി നാളെ പരിഗണിച്ചേക്കും.


ദിവ്യ പ്രത്യേക ദൂതൻ വഴി വക്കാലത്ത് തലശേരിയിൽ എത്തിച്ചാണ് കെ. വിശ്വൻ മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്തത്.

ആദ്യം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിക്കാനാണു തീരുമാനിച്ചതെങ്കിലും പിന്നീട് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണു ജില്ലാ കോടതിയിൽ സമർപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.