കോണ്‍ഗ്രസ് എൻ.കെ. സുധീറിനെ പിന്തുണയ്ക്കണം: അൻവർ
കോണ്‍ഗ്രസ് എൻ.കെ. സുധീറിനെ  പിന്തുണയ്ക്കണം: അൻവർ
Monday, October 21, 2024 1:54 AM IST
തൃശൂർ: ചേലക്കരയിലെ ഡിഎംകെ സ്ഥാനാർഥി എൻ.കെ. സുധീറിനെ പിൻവലിക്കില്ലെന്നും പിണറായി വിജയന്‍റെ ഏകാധിപത്യത്തിനു തിരിച്ചടി നൽകാൻ യുഡിഎഫ് സ്ഥാനാർഥിയെ പിൻവലിക്കുകയാണു വേണ്ടതെന്നും പി.വി. അൻവർ. സുധീറിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കണം.

പ്രതിപക്ഷ നേതാവിന്‍റെ അഭ്യർഥന മാനിക്കുന്നു. പക്ഷേ, സ്ഥാനാർഥിപ്രഖ്യാപനം മാത്രമാണു നടന്നത്. നോമിനേഷൻ കൊടുത്താൽ മാത്രമേ പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ. രമ്യ ഹരിദാസ് നോമിനേഷൻ കൊടുത്തിട്ടില്ല.


രമ്യയുടെ കാര്യത്തിൽ കോണ്‍ഗ്രസ് പ്രവർത്തകർക്കും അഭിപ്രായവ്യത്യാസമുണ്ട്. ജീവൻ പണയംവച്ചാണ് ഇപ്പോഴും താൻ നടക്കുന്നത്. ഇവിടെയും പിണറായിയെ വിജയിപ്പിക്കാനാണു ശ്രമമെങ്കിൽ തെരഞ്ഞെടുപ്പു ഗോദയിൽ കാണാമെന്നും കോണ്‍ഗ്രസ് ആലോചിച്ചുവരുന്പോഴേക്കും കപ്പൽ സ്ഥലംവിടുമെന്നും അൻവർ പറഞ്ഞു. സ്ഥാനാർഥിത്വത്തിൽനിന്നു മാറാൻ ഉദ്ദേശ്യമില്ലെന്ന് എൻ.കെ. സുധീറും വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.