മാതാപിതാക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. മൃതദേഹം മാത്രമാണു കണ്ടെത്താനായത്. പോലീസും വനംവകുപ്പും സ്ഥലത്തെത്തി മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലെത്തിച്ചു.
പോസ്റ്റ്മോർട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനൽകും. വാൽപ്പാറയും പരിസരപ്രദേശങ്ങളും മാസങ്ങളായി പുലിഭീതിയിലാണ്. പലയിടത്തും ജാഗ്രതാനിർദേശം നൽകിയിരുന്നു.