ചെറുധാന്യങ്ങളുടെ പ്രോത്സാഹനം: മില്ലറ്റ് ബോർഡ് സ്ഥാപിക്കണമെന്ന് മന്ത്രി പി. പ്രസാദ്
ചെറുധാന്യങ്ങളുടെ പ്രോത്സാഹനം: മില്ലറ്റ് ബോർഡ് സ്ഥാപിക്കണമെന്ന്  മന്ത്രി പി. പ്രസാദ്
Monday, October 21, 2024 1:33 AM IST
തിരുവനന്തപുരം: ചെറുധാന്യങ്ങളുടെ പ്രോത്സാഹനത്തിനും ഈ മേഖലയിൽ ഇടപെടുന്ന കർഷകരെ സഹായിക്കുന്നതിനുമായി മില്ലറ്റ് ബോർഡ് സ്ഥാപിക്കണമെന്ന് കൃഷി മന്ത്രി പി. പ്രസാദ് ആവശ്യപ്പെട്ടു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച് ആഗോളതലത്തിൽ ഹൈദരാബാദിൽ സംഘടിപ്പിച്ച ഇന്‍റർനാഷണൽ ന്യൂട്രി സീറിയൽ കണ്‍വൻഷനിൽ പങ്കെടുക്കവേയാണ് മന്ത്രി ആവശ്യം ഉന്നയിച്ചത്. ഭക്ഷ്യ സുരക്ഷയ്ക്കായി ചെറുധാന്യ സാധ്യത പ്രയോജനപ്പെടുത്താൻ സംസ്ഥാനം തയാറാണ്. അതിനുള്ള പിന്തുണ കേന്ദ്രസർക്കാർ നൽകണം.

ചെറുധാന്യ കൃഷി പ്രോത്സാഹനം ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണത്തോടൊപ്പം കർഷകരുടെ വരുമാന വർധനവിനു കൂടി സഹായകരമാകുന്ന തരത്തിലാകണം. എന്നാലേ കർഷകരുടെ പിന്തുണ ഉറപ്പാക്കാനാകൂ. ഗവേഷണം, സാങ്കേതികവിദ്യ, കർഷക വിദ്യാഭ്യാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മില്ലറ്റ് ഉത്പാദനം വർധിപ്പിക്കാനും ചെറുധാന്യങ്ങൾക്കു ശക്തമായ വിപണി സൃഷ്ടിക്കാനും കേരളം ലക്ഷ്യമിടുന്നു.


വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിൽ മില്ലറ്റ് കൃഷിക്ക് ഏറെ സാധ്യതയുണ്ട്. വിദഗ്ധരുമായി ആലോചിച്ച് പശ്ചിമഘട്ട മേഖലയ്ക്ക് അനുയോജ്യമായ കാർഷിക രീതി അവലംബിക്കാനുള്ള നടപടികളാണ് കാർഷിക മേഖലയിൽ സ്വീകരിച്ചത്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളയായതിനാൽ മില്ലറ്റിന് ഈ മേഖലയിൽ ഏറെ സാധ്യതകളുണ്ടെന്നും മന്ത്രി പറഞ്ഞു.

കൃഷിവകുപ്പ് ഡയറക്ടർ ഡോ.അദീല അബ്ദുള്ള, പ്രൈസസ് ബോർഡ് ചെയർമാൻ ഡോ.പി. രാജശേഖരൻ തുടങ്ങിയവരും കണ്‍വെൻഷനിൽ പങ്കെടുത്തു. തെലങ്കാന കൃഷി മന്ത്രി തുമ്മല നാഗേശ്വര റാവുജി, കേന്ദ്ര കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഹിമാൻഷു പഥക്, അഡീഷണൽ സെക്രട്ടറി ശുഭ ഠാക്കൂർ, ന്യൂട്രി ഹബ് സിഇഒ ഡോ. ബി. ദയാകർ റാവു വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.