നവീൻ ബാബുവും പ്രശാന്തനും തമ്മില്‍ കണ്ടുമുട്ടിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യാജ തെളിവുകള്‍ സൃഷ്ടിച്ചതാണ്.
നാലാം തീയതി സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയിട്ടും നീട്ടിക്കൊണ്ടുപോയത് കേസില്‍ കുടുക്കാനാണെന്നും ഗിരീഷ്കുമാർ ആരോപിച്ചു.