നവീന്‍ ബാബുവിന്‍റെ മരണം: മുൻകൂർ ജാമ്യം തേടി പി.പി. ദിവ്യ
നവീന്‍ ബാബുവിന്‍റെ മരണം: മുൻകൂർ ജാമ്യം തേടി  പി.പി. ദിവ്യ
Saturday, October 19, 2024 2:02 AM IST
തലശേരി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.പി. ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.

ജഡ്ജി നിസാർ അഹമ്മദ് മുമ്പാകെ, അഭിഭാഷകന്‍ കെ. വിശ്വന്‍ മുഖേന ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണു പി.പി. ദിവ്യ മുന്‍കൂര്‍ ജാമ്യഹർജി നല്‍കിയത്.

ദിവ്യയുടെ ഹർജിയില്‍ അടുത്തദിവസം വാദം കേള്‍ക്കും. ഇതിനിടെ, ദിവ്യയുടെ മുൻകൂർ ജാമ്യഹർജിക്കെതിരേ ഇന്നുതന്നെ കക്ഷിചേരാനുള്ള നീക്കത്തിലാണ് നവീന്‍ ബാബുവിന്‍റെ കുടുംബം.

കഴിഞ്ഞ 14ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഹാളില്‍ നടന്ന സാമൂഹ്യ പക്ഷാചരണ പരിപാടിയില്‍ താന്‍ ഉദ്ഘാടകയായിരുന്നു. ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ മുഖ്യാതിഥിയായിരുന്നു. ഇതിനിടെയായിരുന്നു എഡിഎം നവീന്‍ ബാബുവിന് യാത്രയയപ്പ് നല്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞത്.

നിങ്ങള്‍ വരില്ലേയെന്ന് തന്നോട് ജില്ലാ കളക്ടര്‍ ചോദിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു യാത്രയയപ്പ് തീരുമാനിച്ചത്. തുടര്‍ന്നാണ് വൈകുന്നേരം ചടങ്ങിനെക്കുറിച്ച് ആലോചിച്ചത്. തുടര്‍ന്ന് കളക്ടറെ വിളിച്ചു ചോദിച്ചു. ചടങ്ങ് തുടങ്ങിയെന്നായിരുന്നു മറുപടി. ഉടനെ ചടങ്ങിൽ പങ്കെടുക്കാനെത്തി. ഡെപ്യൂട്ടി കളക്ടര്‍ ശ്രുതിയാണ് സംസാരിക്കാന്‍ ക്ഷണിച്ചത്.


ഫയലുകളുടെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് കഷ്ടപ്പാടുകള്‍ ഉണ്ടാകരുതെന്ന നിലപാടിലാണ് സാമൂഹ്യതാത്പര്യം മുന്‍നിര്‍ത്തി ചടങ്ങില്‍ സംസാരിച്ചതെന്ന് പി.പി. ദിവ്യ ഹർജിയിൽ പറയുന്നു.

ഫയലുകള്‍ വച്ചു താമസിപ്പിക്കുന്നുവെന്ന് എഡിഎമ്മിനെതിരേ പരാതി ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പെട്രോള്‍ പമ്പിന്‍റെ എന്‍ഒസിയുമായി ബന്ധപ്പെട്ട് പി.വി. പ്രശാന്തും തന്നെ സമീപിച്ചത്.

തനിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പ്രശാന്തിന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം തന്നെ കാര്യങ്ങള്‍ ചെയ്യുമെന്നായിരുന്നു മറുപടി. ഇതിനിടെ വഴിയില്‍വച്ചുകണ്ടപ്പോള്‍ താന്‍ തന്നെ കാര്യങ്ങൾ ശരിയാക്കിയെന്ന് പ്രശാന്ത് പറഞ്ഞു.

എഡിഎം നവീന്‍ ബാബുവിനു കൈക്കൂലി കൊടുത്തു എന്നാണു പ്രശാന്ത് തന്നടു വെളിപ്പെടുത്തിയത്. ജനപ്രതിനിധിയെന്ന നിലയിലാണ് യാത്രയയപ്പ് ചടങ്ങില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന രീതിയില്‍ സംസാരിച്ചത്. അന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കും. മൂന്നാം തവണയാണ് ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നത്.

അഴിമതിരഹിത ജില്ലാ പഞ്ചായത്തായി മാറ്റണമെന്നതായിരുന്നു തന്‍റെ ലക്ഷ്യം. ടിബി രോഗം ബാധിച്ച പിതാവും ഭര്‍ത്താവും ഒരു പെണ്‍കുട്ടിയും ഉണ്ടെന്നും ആയതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും പി.പി. ദിവ്യ നല്‍കിയ ഹർജിയില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.