വോട്ട് കൈമാറ്റം: സരിന്‍റെ പരാമർശം വിവാദമായി; തിരുത്തുമായി ജില്ലാ സെക്രട്ടറി
വോട്ട് കൈമാറ്റം: സരിന്‍റെ പരാമർശം വിവാദമായി; തിരുത്തുമായി ജില്ലാ സെക്രട്ടറി
Monday, October 21, 2024 1:54 AM IST
പാലക്കാട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു വോട്ടുകള്‍ കിട്ടിയതുകൊണ്ടാണു ഷാഫി പറമ്പില്‍ വിജയിച്ചതെന്ന പാലക്കാട്ടെ ഇടതു സ്ഥാനാര്‍ഥി പി. സരിന്‍റെ പരാമർശം സിപിഎമ്മിനെ വെട്ടിലാക്കി. പ്രസ്താവന തിരുത്തി പിന്നീട് സിപിഎം ജില്ലാ സെക്രട്ടറിതന്നെ രംഗത്തെത്തി.

സരിന്‍റെ പരാമര്‍ശം ആയുധമാക്കിയ ബിജെപി നേതൃത്വം, മുന്‍ ഇടതുസ്ഥാനാര്‍ഥി സി.പി. പ്രമോദിനെ സിപിഎം രക്തസാക്ഷിയാക്കുകയായിരുന്നു എന്ന് ആരോപിച്ചതോടെ രംഗം കൊഴുത്തു. പരാമര്‍ശം വിവാദമായതോടെ സരിന്‍ തിരുത്തുമായി രംഗത്തെത്തി. ഷാഫിക്കു സിപിഎം വോട്ടുകൾ കൊടുത്തു എന്നല്ല പറഞ്ഞതെന്നും സിപിഎമ്മിനു കിട്ടേണ്ട മതേതര വോട്ടുകൾ ഷാഫിക്കു ലഭിച്ചു എന്നാണു പറഞ്ഞതെന്നും സരിൻ വിശദീകരിച്ചു.

ആ വോട്ടുകൾ വാങ്ങി ഷാഫി മതേതര വിശ്വാസികളെ വഞ്ചിച്ചുവെന്നും സരിൻ കൂട്ടിച്ചേർത്തു. അന്നു മത്സരിച്ച സി.പി. പ്രമോദിന്‍റെ രാഷ്‌ട്രീയ നേരിനെയാണ് ഷാഫി പറമ്പിൽ വഞ്ചിച്ചത്. അതിനുള്ള കണക്കുതീർക്കാൻ ഇടതു പ്രവർത്തകർ ഒരുങ്ങിക്കഴിഞ്ഞുവെന്നും സരിൻ പറഞ്ഞു. സി.പി. പ്രമോദിനെ ഒപ്പംനിർത്തിയായിരുന്നു സരിന്‍റെ പ്രതികരണം.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്‍റെ പ്രസ്താവനയെ തിരുത്തി സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു പിന്നീട് രംഗത്തെത്തി. ഇടതുവോട്ടുകള്‍ കോണ്‍ഗ്രസിനു പോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടതുവോട്ടുകള്‍ കൃത്യമായി ഇടതുപക്ഷത്തിനുതന്നെയാണു കിട്ടിയിട്ടുള്ളത്. സരിന്‍ പറഞ്ഞ വാചകത്തെ തെറ്റായി വളച്ചൊടിച്ചു മുതലെടുക്കാനാണു ബിജെപി ഉള്‍പ്പടെയുള്ളവര്‍ ശ്രമിക്കുന്നത്. ബിജെപി നേതാക്കള്‍‍ പറയുന്ന ആരോപണങ്ങളൊന്നും ഈ നാട്ടിലെ ജനങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല. സരിന്‍ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് അദ്ദേഹംതന്നെ വിശദീകരിച്ചിട്ടുണ്ടെന്നും സുരേഷ് ബാബു വ്യക്തമാക്കി.


ഇത്തവണ മണ്ഡലത്തിൽ സിപിഎം-കോൺഗ്രസ് ഡീൽ നടക്കില്ലെന്നും ഈ രണ്ടു മുന്നണികളിലെയും വോട്ട് ചോരുമെന്നും എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ പറഞ്ഞു. ഇത്തവണ ബിജെപി എംഎല്‍എ സഭയിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

സിപിഎം-യുഡിഎഫ് വോട്ടുധാരണ മണ്ഡലത്തിലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇതു വ്യക്തമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതു വ്യക്തമാണ്. ഇത്തവണ ആ ഡീല്‍ ഇവിടെ നടക്കില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.