വഖഫ് നിയമഭേദഗതിക്കെതിരേ നിയമസഭാ പ്രമേയം നിർഭാഗ്യകരം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
വഖഫ് നിയമഭേദഗതിക്കെതിരേ  നിയമസഭാ പ്രമേയം നിർഭാഗ്യകരം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
Sunday, October 20, 2024 12:59 AM IST
കൊച്ചി: ജനജീവിതത്തിന് വെല്ലുവിളിയുയര്‍ത്തുന്ന വഖഫ് നിയമഭേദഗതിക്കെതിരേ സംസ്ഥാന ഭരണകൂടവും എംഎല്‍എമാരും നിയമസഭയില്‍ പ്രമേയം പാസാക്കിയതു നിര്‍ഭാഗ്യകരമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍.

ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളുടെ ചതിയും വഞ്ചനയും തിരിച്ചറിഞ്ഞു ജനകീയ കോടതിയില്‍ ചോദ്യം ചെയ്യണം.

ദേശീയതയെയും മതേതരത്വത്തെയും അവഗണിച്ച് ഇന്ത്യയെ മുഴുവന്‍ തീറെഴുതിയെടുക്കാന്‍ ഉതകുന്നതും അപാകതകളേറെയുള്ളതുമായ വഖഫ് നിയമത്തിലെ ജനദ്രോഹ വകുപ്പുകള്‍ ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ സദുദ്ദേശ്യപരമായ നീക്കം സ്വാഗതാര്‍ഹമാണ്.


വഖഫ് നിയമഭേദഗതി ബില്ലിനെതിരേയുള്ള പ്രമേയത്തില്‍നിന്നു മനഃസാക്ഷിയുള്ള എംഎല്‍എമാര്‍ പിന്മാറണമെന്നും പ്രമേയത്തിന്മേല്‍ തുടര്‍നടപടികള്‍ക്കു ശ്രമിക്കാതെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന നടത്തണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.