പാട്ടക്കരാറിൽ ‘പ്രശാന്ത്,’ പരാതിയിൽ ‘പ്രശാന്തൻ’; പരാതി വ്യാജമെന്ന് രേഖകൾ
പാട്ടക്കരാറിൽ ‘പ്രശാന്ത്,’  പരാതിയിൽ ‘പ്രശാന്തൻ’; പരാതി വ്യാജമെന്ന്  രേഖകൾ
Sunday, October 20, 2024 12:59 AM IST
കണ്ണൂർ: എഡിഎം കൈക്കൂലി വാങ്ങിയെന്ന പരാതി വ്യാജമെന്നു രേഖകൾ. പരാതിക്കാരൻ പെട്രോൾ പന്പിന് അപേക്ഷ നൽകിയതിലുള്ള പേര് പ്രശാന്ത് എന്നാണ്. എന്നാൽ കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്കയച്ച പരാതിയിൽ പ്രശാന്തൻ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.

ഒപ്പുകൾ തമ്മിലും വ്യത്യാസമുള്ളതായി കണ്ടെത്തി. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.


പെട്രോൾ പന്പിനായുള്ള പാട്ടക്കരാറിലെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണ്. മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പ്രശാന്തൻ ‌ടി.വി. എന്നാണു പേര് രേഖപ്പെ‌‌ടുത്തിയിരിക്കുന്നത്.

ആ പരാതിയുടെ അവസാനത്തിലും ഒപ്പു ചേർത്തിട്ടുണ്ട്. എന്നാൽ, പന്പിനായുള്ള സ്ഥലം പാട്ടക്കരാറിൽ പ്രശാന്ത് ടി.വി. എന്നാണു പേരെഴുതി ഒപ്പുവച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.