ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാതെ കളക്‌ടര്‍
ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാതെ  കളക്‌ടര്‍
Monday, October 21, 2024 2:02 AM IST
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക പരിപാടികളില്‍നിന്നു വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്‍. ഇന്നലെ പിണറായിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കളക്ടര്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടതായിരുന്നു.

എന്നാല്‍, പ്രതിഷേധസാധ്യത കണക്കിലെടുത്ത് പങ്കെടുക്കേണ്ടതില്ലെന്ന് കളക്ടർ തീരുമാനിക്കുകയായിരുന്നു. നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കളക്ടര്‍ക്കെതിരേ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ശനിയാഴ്ച ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മീഷണര്‍ എ. ഗീത കളക്ടറുടെ മൊഴിയെടുത്തിട്ടുണ്ട്.


അതിനിടെ, ശനിയാഴ്ച രാത്രി കളക്ടര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണു കണ്ടത്. സംഭവത്തില്‍ തന്‍റെ നിരപാരാധിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ധരിപ്പിക്കാനായിരുന്നു കണ്ടതെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.