അതിനിടെ, ശനിയാഴ്ച രാത്രി കളക്ടര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണു കണ്ടത്. സംഭവത്തില്‍ തന്റെ നിരപാരാധിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ധരിപ്പിക്കാനായിരുന്നു കണ്ടതെന്നാണു സൂചന.