ബാലചന്ദ്രൻ വടക്കേടത്തിനു ജന്മനാട് വിട നൽകി
ബാലചന്ദ്രൻ വടക്കേടത്തിനു ജന്മനാട് വിട നൽകി
Monday, October 21, 2024 1:33 AM IST
തൃപ്രയാർ: അന്തരിച്ച സാഹിത്യനിരൂപകനും സാംസ്കാരികപ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്തിനു ജന്മനാട് വിടനൽകി. സമൂഹത്തിന്‍റെ നാനാതുറകളിൽനിന്നും നൂറുകണക്കിനുപേർ അന്ത്യോപചാരം അർപ്പിക്കാൻ വസതിയിലെത്തിയിരുന്നു.

സാഹിത്യ അക്കാദമിയിലും തൃപ്രയാറിലെ വീട്ടിലും പൊതുദർശനത്തിനുവച്ച മൃതദേഹം ഇന്നലെ രാവിലെ സംസ്ഥാനസർക്കാരിന്‍റെ ഔദ്യോഗികബഹുമതികളോടെയാണ് നാട്ടിക എസ്എൻ ട്രസ്റ്റിനു സമീപത്തെ തറവാട്ടുവളപ്പിൽ സംസ്കരിച്ചത്.


മകൻ കൃഷ്ണചന്ദ്രൻ ചിതയ്ക്കു തീകൊളുത്തി. മന്ത്രി ആർ. ബിന്ദു, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, സി.സി. മുകുന്ദ്രൻ എംഎൽഎ, കോൺഗ്രസ് നേതാക്കളായ വി.എം. സുധീരൻ, ടി.എൻ. പ്രതാപൻ, ആസാദ് ഗ്രൂപ്പ് എംഡി സി.പി. സ്വാലിഹ്, ലുലു ഗ്രൂപ്പിനുവേണ്ടി എൻ.ബി. സ്വരാജ്, എ.യു. രഘുരാമ പണിക്കർ തുടങ്ങി ഒട്ടേറെപ്പോർ അന്ത്യോപചരം അർപ്പിക്കാൻ എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.