‘മുഖം മിനുക്കാൻ’1.83 കോടി!
‘മുഖം മിനുക്കാൻ’1.83 കോടി!
Monday, October 21, 2024 2:02 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പിആർ ഏജൻസി വിവാദത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സോഷ്യൽ മീഡിയ സംഘത്തിനു നൽകിയത് 1.83 കോടി രൂപ. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ഇടുന്നതിനും മറുപടി നൽകുന്നതിനും മറ്റുമായി 12 അംഗ സോഷ്യൽ മീഡിയ ടീമിനെയാണ് നിയോഗിച്ചിട്ടുള്ളതെന്നു വിവരാവകാശ മറുപടിയിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്കായി പ്രസ് സെക്രട്ടറിമാരും പിആർഡിയിലെ ഉദ്യോഗസ്ഥർ അടക്കമുള്ള വൻ സംഘവും അടക്കമുള്ള നിരവധിപ്പേർ ഉണ്ടായിരിക്കേയാണ് 12 അംഗ സോഷ്യൽ മീഡിയ ടീമിനെക്കൂടി നിയമിച്ചത്. 2022 മേയ് ആറിനാണ് 12 അംഗ സോഷ്യൽ മീഡിയ ടീമിനെ മുഖ്യമന്ത്രിയുടെ മുഖം മിനുക്കാൻ നിയമിച്ചതെന്ന് കെപിസിസി സെക്രട്ടറി സി.ആർ. പ്രാണകുമാറിനു നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നു.

ആറു മാസം കരാർ അടിസ്ഥാനത്തിലായിരുന്നു ആദ്യനിയമനം. പിന്നീട് ഒരു വർഷത്തേക്ക് നീട്ടി. കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും നീട്ടി. ഇതു സംബന്ധിച്ച നിയമസഭയിലെ രണ്ടു ചോദ്യങ്ങൾക്കു മറുപടി നൽകാതിരുന്ന സർക്കാരാണ് വിവരാവകാശം വഴി മറുപടി നൽകിയത്.


മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ഉപയോഗിക്കാനായി വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് 30 കോടി രൂപ നൽകിയെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിആർ ഏജൻസി വഴി അഭിമുഖം നൽകിയെന്ന വിവാദവും കഴിഞ്ഞ ആഴ്ചകളിൽ മുഖ്യമന്ത്രിക്കെതിരേ ഉയർന്നിരുന്നു.

ശന്പളം 75,000 രൂപ വരെ!

45,000 രൂപ മുതൽ 75,000 രൂപ വരെയാണ്സോഷ്യൽ മീഡിയ ടീം അംഗങ്ങൾക്കു പ്രതിമാസ ശന്പളം. സോഷ്യൽ മീഡിയ ടീം ലീഡർക്ക് 75,000 രൂപയാണ് പ്രതിമാസ ശന്പളമായി നിശ്ചയിച്ചിട്ടുള്ളത്. കണ്ടന്‍റ് മാനേജർക്ക് 70,000 രൂപയും സീനിയർ വെബ് അഡ്മിനിസ്ട്രേറ്റർ, സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ, കണ്ടന്‍റ് സ്ട്രാറ്റജിസ്റ്റ് എന്നിവർക്ക് 65,000 രൂപ വീതവുമാണ് ശന്പളം. ഡെലിവറി മാനേജർ എന്ന തസ്തികയിൽ അരലക്ഷമാണ് രൂപയാണു ശന്പളം.

റിസർച്ച് ഫെല്ലോ, കണ്ടന്‍റ് ഡെവലപ്പർ, കണ്ടന്‍റ് അഗ്രഗേറ്റർ എന്നിവർക്ക് 53,000 രൂപ വീതമാണ് ശന്പളം. ഡാറ്റ റിപ്പോസിറ്ററി മാനേജർമാർക്ക് 45,000 രൂപ വീതവും ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.