പാലക്കാട് കെഎസ്‌യു മുൻ ജില്ലാ പ്രസിഡന്‍റ് പാര്‍ട്ടി വിട്ടു
പാലക്കാട് കെഎസ്‌യു മുൻ ജില്ലാ  പ്രസിഡന്‍റ് പാര്‍ട്ടി വിട്ടു
Saturday, October 19, 2024 11:10 PM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. പാർട്ടിക്കെതിരേ രൂക്ഷവിമർശനമുന്നയിച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കെഎസ്‌യു മുൻ ജില്ലാ പ്രസിഡന്‍റുമായ എ.കെ. ഷാനിബ് പാർട്ടി വിട്ടു.

പാലക്കാട്-വടകര-ആറന്മുള കരാർ കോൺഗ്രസും ബിജെപിയും തമ്മിലുണ്ടെന്നും ഇതിന്‍റെ രക്തസാക്ഷിയാണ് കെ. മുരളീധരനെന്നും ഷാനിബ് പറഞ്ഞു. ഈ കരാറിന്‍റെ ഭാഗമായാണ് പാലക്കാട്ട് ഉപതെരഞ്ഞെടുപ്പു വന്നത്. ബിജെപിക്കു രണ്ടാംസ്ഥാനമുള്ള പാലക്കാട്ടുനിന്നും ഷാഫി പറമ്പിലിനെ വടകരയിലെത്തിച്ചു മത്സരിപ്പിച്ചു. പാലക്കാട്ട് ഒരു ഉപതെരഞ്ഞെടുപ്പ് സൃഷ്ടിക്കാനായിരുന്നു ഇത്.


ഉമ്മൻ ചാണ്ടിസാർ പോയശേഷം ഞങ്ങളെപ്പോലുള്ളവരെ കേൾക്കാൻ ആരുമില്ലെന്നു വിതുമ്പിക്കരഞ്ഞ് എ.കെ. ഷാനിബ് പറഞ്ഞു. ഉമ്മൻചാണ്ടി പോയതോടെ കോൺഗ്രസ് ഇല്ലാതായി.

രാഷ്‌ട്രീയവഞ്ചനയുടെ നിരവധി കഥകളാണ് ഷാഫി പറമ്പിലിന്‍റെയും വി.ഡി. സതീശന്‍റെയും നേതൃത്വത്തിൽ ഈ പാർട്ടിയിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മറ്റൊരു മുന്നണിയിലും ചേരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ഷാനിബ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.