പി.പി. ദിവ്യക്കെതിരേ പാർട്ടി നടപടി തത്കാലമില്ല
പി.പി. ദിവ്യക്കെതിരേ  പാർട്ടി നടപടി  തത്കാലമില്ല
Sunday, October 20, 2024 12:59 AM IST
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ അന്വേഷണ റിപ്പോർട്ട് വന്ന ശേഷം മാത്രം കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യക്കെതിരേയുള്ള പാർട്ടി നടപടിയെ സംബന്ധിച്ച് ആലോചിച്ചാൽ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

എഡിഎമ്മിനെതിരേ ദിവ്യയുടെ ഭാഗത്തുനിന്നുണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണുണ്ടായത്.ഇതു ജനസമൂഹത്തിൽ പാർട്ടിക്കു വളരെ ദോഷമുണ്ടാക്കിയെന്നും പ്രസിഡന്‍റ് സ്ഥാനത്തുനിന്നു മാറ്റിയ നടപടി ഉചിതമായെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.


വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പു പ്രവർത്തനം സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രചാരണം ശക്തമാക്കും. പാർട്ടി സെക്രട്ടേറിയറ്റ് അംഗങ്ങൾ പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിൽ പൂർണസമയ പ്രവർത്തകരാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.