ബ്രേക്കിംഗ് ന്യൂസ് സംസ്‌കാരം വളരുന്നു: മുഖ്യമന്ത്രി
ബ്രേക്കിംഗ് ന്യൂസ് സംസ്‌കാരം വളരുന്നു: മുഖ്യമന്ത്രി
Sunday, October 20, 2024 12:59 AM IST
കൊച്ചി: അക്ഷരത്തെറ്റും വ്യാകരണ പിശകും തിരുത്താന്‍ പോലും സമയമില്ലാത്ത രീതിയിലേക്ക് ബ്രേക്കിംഗ് ന്യൂസ് സംസ്‌കാരം വളരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പാലാരിവട്ടം റിനൈ കൊളോസിയത്തിന്‍ നടന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 60-ാം സംസ്ഥാന സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങളുടെയും വികാരങ്ങളുടെയും പിന്നാലെ പോകുമ്പോള്‍ വിവരങ്ങള്‍ പുറന്തള്ളപ്പെടുന്നുണ്ടോ എന്നതു വിലയിരുത്തണം.

വികസന, ക്ഷേമ വാര്‍ത്തകള്‍ മലയാളമാധ്യമങ്ങളില്‍ കാണാന്‍ കഴിയുന്നില്ല എന്ന ആക്ഷേപം പരിശോധിക്കണം. മാധ്യമപ്രവര്‍ത്തകർ വിമര്‍ശനങ്ങള്‍ക്ക് അതീതരാണ് എന്ന കാഴ്ചപ്പാടിനെ സ്വയം വിലയിരുത്തണം.

ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. മാധ്യമങ്ങള്‍ക്കുള്ള സ്ഥാനം ഊട്ടിയുറപ്പിക്കുന്നതാണ് നാലാം തൂണ് എന്ന പ്രയോഗം തന്നെ. ഇതിന്‍റെ അന്തഃസത്ത ഉള്‍ക്കൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിയണം.

മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമയോചിതമായി പരിഹരിക്കുന്നതില്‍ ആരോഗ്യകരമായ സമീപനമാണു സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


മാധ്യമപ്രവര്‍ത്തകര്‍ ധാര്‍മികമൂല്യം ഉയര്‍ത്തിപ്പിടിക്കണമെന്നും രാജ്യത്തെ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കു വലിയ പങ്കുണ്ടെന്നും വിശിഷ്‌ടാതിഥിയായിരുന്ന ബെന്നി ബഹനാന്‍ എംപി പറഞ്ഞു.

വൈകുന്നേരം നടന്ന സമാപനസമ്മേളനത്തില്‍ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. മാധ്യമങ്ങളില്ലെങ്കില്‍ ജനാധിപത്യമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സത്യം പുറത്തുവരുന്നതിന് എതിരായി വരുന്നത് നിക്ഷിപ്ത താത്പര്യക്കാരാണ്. എല്ലാ ശബ്‌ദങ്ങളെയും കേള്‍ക്കാന്‍ സഹിഷ്ണുത കാട്ടണം.

നിയന്ത്രിക്കാനാകില്ലെങ്കിലും സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്തു കാണാതായ അഭിഗേല്‍ സാറയെയും ഷിരൂരില്‍ അര്‍ജുനായുള്ള തെരച്ചിലിലും മാധ്യമങ്ങളുടെ നിതാന്ത ജാഗ്രതയെ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ അഭിനന്ദിച്ചു.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.പി. റെജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുരേഷ് ഇടപ്പാള്‍, സിഐസിസി ജയചന്ദ്രന്‍, കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്‍റ് ഇ.എസ്. ജോണ്‍സണ്‍, എം.വി. വിനീത, ആര്‍. കിരണ്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.