ചോദ്യം ചെയ്യലിൽ ഷംനത്ത് കുറ്റം സമ്മതിച്ചതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കടയ്ക്കല്‍ സ്വദേശി നവാസിൽനിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് ഷംനത്ത് സമ്മതിച്ചു. ഇയാളാണ് കേസില്‍ രണ്ടാം പ്രതി.
ഭർത്താവിനും മക്കൾക്കും ഒപ്പം താമസിച്ചിരുന്ന വീട്ടിലാണു പോലീസ് പരിശോധന നടത്തിയത്.